Wednesday, October 29, 2014


Wednesday, April 14, 2010

അന്തി

:: ബോബി ജോസ് കപ്പുചിന്‍ ::
പകല്‍ ചിതറിക്കുന്നതെല്ലാം അന്തി തിരികെ ശേഖരിക്കുന്നു.

യയാതി ഒരു പുരാണ കഥാപാത്രമല്ല. ഓരോരുത്തരും അയാളുടെ ഒരു കീശ പതിപ്പ് നെഞ്ചോട്‌ ചേര്‍ത്ത് നടക്കുന്നുണ്ട്. അത് കൊണ്ടാണ് മുടി കൊതി ഒതുക്കുമ്പോള്‍ കണ്ടൊരു വെള്ളിഴ ഉള്‍പ്പടെയുള്ള ഒരായിരം കാര്യങ്ങളില്‍ ഒരാള്‍ ഇത്രമേല്‍ വേവലാതിപ്പെടുന്നത്. വാര്‍ധക്യം മക്കള്‍ക്ക്‌ വച്ചു മാറാനുള്ള ദുഷ്ടത ഇല്ലാത്തത് കൊണ്ടും, 'പുരു'വിനു വംശ നാശം സംഭവിക്കുന്നത് കൊണ്ടും നൂതന വഴികള്‍ കൊണ്ടു നാം അതിനെ തടയിടാനുള്ള ശ്രമത്തിലാണ്. നിരുപദ്രവമായ ചായം പൂശല്‍ അതി സങ്കീര്‍ണമായ ഫേസ്‌ ലിഫ്ടിംഗ് സര്‍ജറി വരെ. അത്ഭുതം തോന്നുന്നു. എത്ര കാലം ഇങ്ങനെ അതിനെയൊക്കെ മടകെട്ടനാകുമെന്നോര്‍ക്കുമ്പോള്‍ തെല്ലു സങ്കടവും തോന്നണം! നരച്ച മുടിക്ക് സങ്കീര്‍ത്തനം പാടുന്ന സുഭാഷിതങ്ങള്‍ അങ്ങ് ബൈബിളില്‍ കിടക്കട്ടെ.

വാര്‍ദ്ധക്യം മനുഷ്യാവസ്ഥയുടെ മാത്രം പ്രതിസന്ധിയാണെന്ന് തോന്നുന്നിടത്താണ് പാളിച്ച. സരളമായ പ്രകൃതി നിയമം ആണത്. താപഗതികത്തിലെ (തെര്‍മോ ഡൈനാമിക്സ്) രണ്ടാം നിയമം പോലെ എന്തും ക്രമത്തില്‍ നിന്നു ക്രമഭംഗങ്ങളിലേക്ക്‌ സഞ്ചരിച്ചേ തീരൂ, മറിച്ചല്ല. ഒരു മുറി അടുക്കി വയ്ക്കാന്‍ ഒത്തിരി ശ്രദ്ധയും ഊര്‍ജവും ആവശ്യമുണ്ട്, അലങ്കോലപ്പെടല്‍ താനേ സംഭവിച്ചു കൊള്ളും എന്നര്‍ത്ഥം.
ഒത്തിരി മമതകള്‍ക്കും ചാപല്യങ്ങള്‍ക്കും വഴിപ്പെട്ടു ജീവിക്കുന്ന ഇളമുറയിലെ അതിന്റെ ചില വിദൂരക്കാഴ്ച്ചകള്‍ നല്ലതാണ്. ജീവിതത്തിന്‍റെ വൃദ്ധി ക്ഷയങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഒരു ബുദ്ധാചാര്യന്‍ ഒരു ചെറുപ്പക്കാരനെ ഗാഡമായ ജീവിത ക്രമങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നുണ്ട്. അയാളുടെ ബന്ധുവായിരുന്നു ആ ചെറുപ്പക്കാരന്‍. ഓരോ തരം തൃഷ്ണകളുടെ ചൂണ്ടക്കൊളുത്തില്‍ കുരുങ്ങി പോയ ഒരുവന്‍. ഉപദേശങ്ങളില്‍ വിശ്വാസമില്ലാത്ത ഗുരുക്കന്മാര്‍ ആണവര്‍. ആ രാത്രിയില്‍ ഗുരു അയാളുടെ മുറിയില്‍ അന്തിയുറങ്ങി. പ്രഭാതത്തില്‍ നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ തന്റെ ചെരുപ്പിന്റെ നാടകള്‍ കെട്ടി സഹായിക്കുവാന്‍ ചെരുപ്പക്കാരനോട്‌ ആവശ്യപ്പെട്ടു. അവനതു ചെയ്തു കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ പറഞ്ഞു: സ്വന്തം ചെരുപ്പിന്റെ നാടകള്‍ പോലുംകെട്ടാനാവാത്ത ഒരു കാലം എല്ലാവരുടെ ഇടനാഴികളിലും കാത്തു നില്‍പ്പുണ്ട്‌. അതോടെ അവന്റെ ജീവിതത്തിന്‌ പുതിയ ഭ്രമണ പഥങ്ങള്‍ ഉണ്ടായി. ആര്‍ക്കും വേല ചെയ്യാനാവാത്ത രാത്രികാലം വരുമെന്ന് അതിന് ബൈബിളിന്റെ ഭാഷ്യം. സിധാര്‍ത്തനെ ബുദ്ധനാക്കുന്ന ഏതാനും ചില നിമിത്തങ്ങളില്‍ ഒന്നാണ് വാര്‍ദ്ധക്യം.
"ചന്ദ്രാ മനുഷ്യനെപ്പോലെ തോന്നിക്കുന്ന കൂനിപ്പിടിച്ച് നില്ക്കുന്ന ആ ജന്തു ഏതാണ്?"
"കുമാരാ അതാണ്‌ വാര്‍ധക്യം!"
"വാര്‍ധക്യം? ഇത്ര കഷ്ടമായോരവസ്ഥ മനുഷ്യനെ കാത്തിരിപ്പുണ്ടോ....?"

ആ നടുക്കം അയാളെ എന്നെങ്കിലും വിട്ടു മാറിയിട്ടുണ്ടാവുമോ?
ഇത്ര വൈമുഖ്യത്തോടും നടുക്കത്തോടും അഭിമുഖീകരിക്കേണ്ട ഒരു ജീവിതഭാഗമാണോ വാര്‍ധക്യം. ഇല കൊഴിയും മുമ്പേ വൃക്ഷം എന്നത്തേക്കാളും ചേതോഹരമായിരിക്കും എന്ന് നിരീക്ഷണത്തില്‍ നിന്നു ഒരു ഹൈക്കുവുണ്ട്:
വര്‍ണ വ്യതിയാനത്തിലൂടെ
മനോഹരിയായതിന്-
ശേഷം മാത്രം കൊഴിയുന്ന
മേപ്പിള്‍ ദളങ്ങളോട് ഞാനെത്ര മാത്രം അസൂയപ്പെടുന്നു.

ശരീരം ദുര്‍ബലമാകുന്നതനുസരിച്ചു വൃദ്ധി പ്രാപിക്കുന്ന ഒന്നാണോ ആത്മാവ്? വിത്തഴിയുന്നതനുസരിച്ചു ജീവന്‍ ഉണ്ടാകുന്നു എന്ന് പറയുന്നതു പോലെ. അങ്ങനെയെങ്കില്‍ ജീവന്റെ പുഷ്പകാലമാണ് വാര്‍ധക്യം. സുവിശേഷം ആരംഭിക്കുന്നത് തന്നെ വയോധികരുടെ പാട്ടുകളുമായാണ്. എല്ലാവരും പാടുകയാണ്. ... എലിസബത്തും സഖരിയായും ശിമയോനും അന്നയുമൊക്കെ.... പട്ടു ജീവസുറ്റ മനസിന്റെ സാക്ഷ്യം പറച്ചിലാണ്. നൂറ്റി അന്‍പതാം വയസില്‍ മരിക്കുമ്പോഴും മോശ പൂര്‍ണ ആരോഗ്യവാനായിരുന്നു. അതിന്റെ അര്‍ഥം അയാള്‍ കാനെണ്ടാതെല്ലാം കാണുന്നുണ്ട്. കേള്‍ക്കെണ്ടതെല്ലാം കേള്‍ക്കുന്നുണ്ട്‌. ഇടപെടെണ്ടിടങ്ങളില്‍ ഇടപെടുന്നുണ്ട്.
വയോധികരുടെ സര്‍ഗാത്മസാന്നിധ്യമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും ശ്രേഷ്ടമായ മൂലധനം. നെരൂദയുടെ വരികള്‍ പോലെ , ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴേക്കും നാം മരിച്ചു പോകുന്നു. ദീര്‍ഘമായ ഒരു ജീവിതത്തില്‍ നമ്മള്‍ തേടിയതും കണ്ടെത്തിയതുമായ പ്രകാശം ശീലിക്കാനും ജീവിക്കാനും നമുക്കു നേരം കിട്ടാതെ പോകുന്നു.അത് കൊണ്ടു തന്നെ മനുഷ്യരുടെ ഇപ്പോഴത്തെ ആയുര്‍ദൈര്‍ഘ്യം തീരെപ്പോരെന്നു barnard sha കരുതിയിരുന്നു. അയാള്‍ ഒരു സങ്കല്പ പുരി രൂപപ്പെടുത്തിയിട്ടുണ്ട് - മെത്യുസാല (Methyusala) അവിടെ ഒരാളുടെ ശരാശരി പ്രായം നൂറ്റിയിരുപതു വയസായിരിക്കും. ഏറ്റവും വലിയ മീന്‍ ഇനിയും പിടിക്കനിരിക്കുന്നതെ ഉള്ളു എന്ന് കരുതുന്ന വൃദ്ധനായ മീന്‍ പിടുത്തക്കാരനെ പോലെ ഊര്‍ജ്ജ്വസ്വലരായി ജീവിക്കുകയും സ്പോട്ടീവായി ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന മനുഷ്യര്‍. 1958 എഴുപത്തി ഏഴ് വയസുള്ള ഒരു കാര്‍ദിനാളിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തു. ഇടക്കാലത്തേക്ക് ഒരാളെന്ന് മാത്രമേ ലോകം കരുതിയുള്ളു. പക്ഷെ അദ്ദേഹമാണ് സഭയുടെ മുഴുവന്‍ ചരിത്രത്തില്‍ ഏറ്റവും സര്‍ഗാത്മകമായ ഇടപെടല്‍ നടത്തിയ മാര്‍പ്പാപ്പ. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിളിച്ചു കൂട്ടിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ - കര്‍ദിനാള്‍ റോണ്‍കലി.

പ്രസാദം നിറഞ്ഞ വാര്‍ധക്യത്തിന്റെ ഒരു ഉപമ പോലെ വായിക്കാവുന്ന എന്തോ ഒന്നു ദാവീദില്‍ ഉണ്ട്. വാര്‍ധക്യത്തില്‍ അയാള്‍ തന്റെ ജീവിതത്തോടു രൂപപ്പെടുത്തിയ സമീപനം കാണണം - നല്ലതെന്നുതിയതൊന്നും വേര്‍തിരിക്കാതെ സ്വീകരിക്കാനുതകുന്ന ഒരു മനസുണ്ട് അയാള്‍ക്ക്‌. ദാവീദ്‌ യാത്ര ചെയ്യുമ്പോള്‍ കണ്ണ് പൊട്ടിപ്പോകുന്ന തരത്തിലുള്ള ശാപവാക്കുകള്‍ ഷമായി എന്നൊരാള്‍ അയാള്‍ക്കെതിരെ വിളിച്ചു പറയുന്നുണ്ട്. ദാവീദിന്റെ അകമ്പടിക്കാരന്‍ അയാളെ കൊല്ലാനായുമ്പോള്‍ ദാവീദ് വിലക്കി. പാടില്ല, ദാവീദിനോടു അപ്രകാരം സംസാരിക്കണമെന്ന് ദൈവം അവനോടു കല്പിചിട്ടുണ്ടെങ്കില്‍ എതിര്‍ക്കാന്‍ നമ്മള്‍ആരാണ്. ഇന്നലെ വരെ അയാള്‍ അങ്ങനെയൊന്നുമായിരുന്നില്ല. വിളമ്പിയത് ഭക്ഷിക്കുക എന്ന ക്രിസ്തു മൊഴികളിലെ ആഴം ഒരു വയോധികന് തിരിയുന്നത് പോലെ ആര്‍ക്കും മനസിലാകില്ല. യൌവ്വനത്തില്‍ മേശയില്‍ വിളമ്പി വച്ച പല വിഭവങ്ങളോടും അയാള്‍ കലഹിക്കുകയും ക്ഷുഭിതനാകുകയും ചെയ്തിട്ടുണ്ട്. അനീതിയുടെ കരുവായി മാറിയെന്ന തോന്നലില്‍ നിന്നാണ് എല്ലാത്തരം ക്ഷോഭങ്ങളും സംഭവിക്കുന്നത്. ജീവിതത്തിന്റെ അനീതികളെ സൌമ്യമായി സ്വീകരിക്കാന്‍ ഇന്നയാള്‍ക്കാകുന്നുണ്ട്. മേശയില്‍ വിളമ്പിയ പലതിനെയും ഒരു ആമേന്‍ പറഞ്ഞു അയാള്‍ ആഹരിക്കുന്നുണ്ട്. ചില തെറ്റിധാരണകള്‍, ഒറ്റപ്പെടല്‍, ഏകാന്തത, രോഗപീഡയും ക്ലേശങ്ങളും ഒക്കെ. തീവണ്ടിയിറങ്ങുന്ന വൃദ്ധനായ അച്ഛനെ സഹായിക്കുവാന്‍ മകന്‍ കൈ നീട്ടുമ്പോള്‍ ആ കൈ തട്ടി മാറ്റി ശിരസുയര്‍ത്തി ചുവട് ചവിട്ടുന്ന ഒരു പരസ്യ ചിത്രം കണ്ടു. ഏതോ ഇന്‍ഷുറന്‍സ് കമ്പനിക്കാരുടെതാണ്. ഒരു കൈ സഹായം സ്വീകരിക്കുന്നതില്‍ നിന്ദാര്‍ഹം ആയി എന്താണുള്ളത്. ഏത് കരയിലേക്കും കടലിലേക്കും ആദ്യം ചാടിയിറങ്ങുന്ന ശിമയോനോട് ക്രിസ്തു അത് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇന്നു നിനക്കു ഇഷ്ടമുള്ളിടത്തെക്ക് നീ മനുഷ്യരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. നാളെയൊരു കാലം വരും മറ്റുള്ളവര്‍ നിനക്കു വേണ്ടി അര മുറുക്കി നിനക്കിഷ്ടമില്ലാത്തിടത്തെക്ക് കൊണ്ടു പോകുന്ന കാലം.

മറ്റൊന്ന്, ഒരു റിലേ ഓട്ടത്തില്‍ ബാറ്റന്‍ കൈ മാറുന്നത് പോലെ അടുത്ത തലമുറയിലേക്കു തന്റെ സ്വപ്‌നങ്ങള്‍ കൈമാറി അയാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നില്ക്കുന്നു.ഒരേയൊരു സ്വപ്നം മാത്രമെ ഇന്നു ദാവീദിന് ഉള്ളു, അത്തന്റെ ദൈവത്തിനു വേണ്ടി ആലയം പണിയുക എന്നതാണ്. എന്നാല്‍ ദൈവം അയാളെ വിലക്കുന്നു. കാരണം, ഒത്തിരി ചോരക്കറ പുരണ്ട കരങ്ങളാണ്. അധര്‍മ്മത്തിന്റെ വിരല്‍സ്പര്‍ശമുള്ളിടങ്ങളില്‍ ദൈവം എങ്ങിനെയാണ് വസിക്കുക ( ആ ഒരു മാനദണ്ഡം ഇന്നും ഗൌരവമായി എടുത്തിരുന്നെങ്കില്‍ പല ആരാധനാലയങ്ങളും പണി തീരാതെ കിടന്നേനെ.) എന്നിട്ടും ദാവീദ് ആ സ്വപ്നത്തില്‍ നിന്നു പിന്മാറുന്നില്ല. ഒരു ദേവാലയ നിര്‍മ്മിതിക്കാവശ്യമുള്ള മുഴുവന്‍ കാര്യങ്ങളും സമാഹരിച്ചു തുടങ്ങി. തനിക്ക് ശേഷം അതുപയോഗിച്ചു തന്റെ മകന്‍ ആളായ നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടു കൊള്ളും - അതാണ്‌ സംഭവിച്ചതും. വയോധികരുടെ ജീവിതത്തിലെ ആത്മാഭിഷേകത്തെ തിരിച്ചറിയാനായി ജോയേല്‍ പ്രവാചകന്‍ നല്കുന്ന ഒരടയാളമായി ഇതിനെ കൂട്ടി വായിക്കണം - വൃദ്ധര്‍ക്ക് സ്വപ്‌നങ്ങള്‍ ഉണ്ടാകും. അബ്രാഹം ഉള്‍പ്പടെയുള്ള വയോധികര്‍ക്ക് കുഞ്ഞുങ്ങളെ വാഗ്ദാനം ചെയ്യുന്നത് വഴി ദൈവം അവരുടെ സ്വപ്നങ്ങളെ വര്‍ണഭരിതമായി നിലനിര്‍ത്തുന്നതാകണം. ചിലപ്പോള്‍ മുഖം തിരിച്ചു പിടിച്ചു നമ്മള്‍ അതിനെ ഓര്‍ത്ത്‌ ചിരിക്കും. ദൈവം കലഹിക്കുന്നു: എന്തിനാണ് നീ ചിരിക്കുന്നത്. വരും തലമുറകള്‍ക്ക് വേണ്ടി സ്വപ്നം കാണുകയാണ് വയോധികരുടെ ധര്‍മം. പേരക്കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുന്ന കഥകളിലൂടെ പോലും അവര്‍ കൈ മാറുന്നത് ഈ സ്വപ്നങ്ങളെയാണ്. ഒരു മാവിന്‍തൈക്ക് ശ്രദ്ധാപൂര്‍വ്വം വെള്ളമൊഴിക്കുന്ന വൃദ്ധയുടെ ചിത്രം പഥേര്‍ പാഞ്ചാലിയിലുണ്ട്. രോഗബാധിതനായ തൊണ്ണൂറു വയസുള്ള വല്യപ്പച്ചനെ കാണാന്‍ പോയപ്പോള്‍ പതിനെട്ടാം പട്ടയുടെ തൈയ്കള്‍ തന്നു ഞങ്ങളെ മടക്കി വിട്ടു അദ്ദേഹം! ആര്‍ക്കു ശേഷവും പ്രലയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന സുകൃതികള്‍.

മൂന്നാമതായി, ജീവിതത്തോടു പുലര്‍ത്തേണ്ട ചില ധ്യാന അകലങ്ങളുടെ സൂചന. കാഴ്ച്ചയുടെ വ്യക്തതയ്ക്ക് ചില അകലങ്ങള്‍ ആവശ്യമാണ്‌. സമാന്തര കാഴ്ച അന്ധതയാണ് എന്ന ഒരു നിരീക്ഷണമുണ്ട്. എന്തും കണ്ണോടു കണ്‍ ചേര്ന്നു നില്‍ക്കുമ്പോള്‍ അന്ധതയുണ്ടാകുന്നു. അത് ആസക്തിയോ ക്ഷോഭമോ ആകാം. അമിത വൈകാരികതക്ക് ഒത്തിരി കപ്പം കൊടുത്ത യൌവനമാണ്‌ ഓരോരുത്തരുടെതും, ഇനിയതിന്റെ ആവശ്യമില്ല. ഒത്തിരി ആസക്തികളിലേക്ക് വഴുതി പോയ ഒരു ഭൂതകാലമുണ്ട് ദാവീദിന്. ബത്ഷിബ ഒരേയൊരു പാളിച്ചയാവണം എന്നില്ല. വാര്‍ധക്യത്തില്‍ അയാള്‍ക്ക്‌ കൂട്ട് കിടക്കാന്‍ ഒരു പെണ്‍കുട്ടിയെ നല്കുന്നു. ബൈബിള്‍ പറയുന്നു: ദാവീദ് അവളെ അറിഞ്ഞില്ല. ഒരു തരം നിര്‍മമതയിലേക്കും ദമത്തിലേക്കും അയാള്‍ പ്രവേശിച്ചു എന്നുതന്നെ അര്‍ഥം. Dirty Old Man എന്നൊരു പദം ചില ഇംഗ്ലീഷ് നോവലുകളില്‍ കണ്ടിട്ടുണ്ട്. അതിനു വിപരീതമാണ് ഈ വിചാരം. നാല് ആശ്രമങ്ങളായി ജീവിതത്തെ ക്രമപ്പെടുത്തുന്ന ഭാരതീയ വിചാരം ഒടുവിലത്തേത് സന്യാസമാണെന്ന് പറഞ്ഞു തരും. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, എന്നിവയ്ക്ക് ശേഷമുള്ള ജീവിത കാണ്ഡമാണ്‌ അത്. കാഷയമോ കമണ്ടലുവോ ആവശ്യമില്ലാത്ത സന്യാസമാണ് വാര്‍ധക്യം. പലതിനെയും തെല്ലകലത്തില്‍ കാണാന്‍ അയാളെ ഇന്ന് സഹായിക്കുന്നത് ഈ ജീവിത പരിണാമമാണ്. അനുദിനജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അയാള്‍ ഇടപെടണമെന്നില്ല. ചില ഉത്തരവാദിത്വങ്ങള്‍ ഇളമുറക്ക് കൈമാറുന്നു.To give way is a dignified way എന്നയാള്‍ക്ക് അറിയാം - വഴി മാറുകയാണ് ശ്രേഷ്ഠം എന്നയാള്‍ക്ക് അറിയാം. അയാള്‍ ജോഷ്വയെ പോലെ യുദ്ധത്തിനു പോകുന്നില്ല. മറിച്ചു, മോശയെ പോലെ കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി ഒരാശീര്‍വാദമായും പ്രാര്‍ത്ഥനയായും മലമുകളിലെ കൂടാരത്തിലുണ്ട്......

അപ്പസ്തോലനായ യോഹന്നാന്‍റെ വാര്‍ധക്യം കൂടി ഓര്‍മ്മയില്‍ കൊണ്ടുവരുന്നത് നന്ന്..... പന്ത്രണ്ടു പേരില്‍ ഒരാള്‍ സ്വയഹത്യ ചെയ്തു. പത്തു പേര്‍ കൊല ചെയ്യപ്പെട്ടു. സ്വാഭാവിക മരണം ലഭിച്ച ഒരേ ഒരാളായിരുന്നു യോഹന്നാന്‍. പാത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട വിധത്തിലായിരുന്നു അന്ത്യദിനങ്ങള്‍. അക്കാലത്ത് യോഹന്നാനെയും ചുമന്നു മനുഷ്യര്‍ മൈലുകളോളം സഞ്ചരിച്ചിരുന്നു. ഒരേയൊരു പദം കേള്‍ക്കുവാന്‍... ആ വാക്ക് മാത്രമേ അയാള്‍ക്ക്‌ പറയുവാന്‍ ഉണ്ടായിരുന്നുള്ളു - സ്നേഹം. ആ വാക്ക് കേട്ട മനുഷ്യരുടെ കണ്ണ് നിറഞ്ഞു. ശിരസ്സിനു മീതെ അഭിഷേകത്തിന്റെ കാറ്റ് വീശി. ജീവിതത്തില്‍ ഇന്നോളം പരിചയമുള്ള മറ്റു പദങ്ങളൊക്കെ പൊള്ളയായി അനുഭവപ്പെടുകയും സ്നേഹമെന്ന ഒരു പദം മാത്രം പ്രസക്തമാകുകയും ചെയ്യേണ്ട കാലമാണ് വാര്‍ധക്യം. അത് കൊണ്ടാവണം വാര്‍ദ്ധക്യത്തെ മറ്റൊരു ശൈശവമായി പലരും ഗണിക്കുന്നത്. ഈ രണ്ടു ശൈശവങ്ങള്‍ക്കിടയില്‍ എത്ര പാളിപ്പോയി നമ്മള്‍. ഈ വീണ്ടും പിറവിയിലൂടെയാണ് അവര്‍ ദൈവരാജ്യത്തിന്റെ അവകാശികളായി മാറുന്നത്. യോഹന്നാനു മരണമില്ലയെന്നൊരു കൊച്ചുവര്‍ത്തമാനമുണ്ട്. അതിന്റെ തുടക്കം സുവിശേഷത്തിന്റെ ഒടുക്കത്തിലുണ്ട്. ഭൌതികമായും പ്രായോഗികമായും വ്യാഖ്യാനിക്കേണ്ട ഒന്നല്ലത്. സ്നേഹത്തിനു മരണമില്ല എന്ന ധ്യാനം ആണത്. മരണത്തിന്റെ പുഴയെ സ്നേഹത്തിന്റെ കൊതുമ്പു വള്ളം കൊണ്ടാണ് നമ്മള്‍ കുറുകെ കടക്കുക.

പ്രത്യാശയുടെ പൂമുഖമാണ് വാര്‍ധക്യം. രണ്ടു ഇടനാഴികളെ ബന്ധിപ്പിക്കുന്ന വാതില്‍പടിയിലാണ് നമ്മള്‍. മരണമാണ് ആ വാതില്‍. ഈ വാതിലിനപ്പുറം പ്രകാശമേയുള്ളൂ. Guantanamero എന്നൊരു ക്യുബന്‍ ചലച്ചിത്രമുണ്ട്. ഏറ്റവും നല്ല പാട്ട് അരയന്നങ്ങള്‍ അവസാനത്തേക്ക് കരുതി വയ്ക്കുന്നു എന്ന സങ്കല്‍പം ചിത്രത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹംസഗീതം എന്ന സൂചന നമ്മുടെ ഭാഷയിലുണ്ടല്ലോ, അതിനു ശേഷമാണ് മരണം.ഒരു വൃദ്ധ ഗായികയാണ് പ്രധാന കഥാപാത്രം. ചെറുപ്പത്തിലെപ്പോഴോ ഒത്തിരി സ്നേഹിച്ചിട്ടു പിന്നെ എങ്ങിനെയോ കൈവിട്ടു പോയ ഒരാളോടൊപ്പം ദീര്‍ഘവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അവര്‍ ചേര്‍ന്നിരിക്കുകയാണ്. പശ്ചാത്തലത്തില്‍ അവര്‍ തന്നെ പാടിയ പാട്ട് റിക്കാര്‍ഡ് പ്ലെയറില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. അരയന്നങ്ങള്‍ പാട്ട് പാടി മരിക്കുന്നുണ്ട് എന്ന വരികളുണ്ട് ഇതില്‍. അതിനിടയില്‍ വൃദ്ധഗായികയുടെ മിഴികള്‍ അടയുന്നു - എന്നേയ്ക്കുമായി.

ഏറ്റവും നല്ല പാട്ട് അവസാന കാലത്തേക്ക് കരുതി വയ്ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... വയോധികര്‍ മിതത്വം പാലിക്കുന്നവരും, ഗൌരവബുദ്ധികളും, വിവേകികളും,വിശ്വാസത്തിലും സ്നേഹത്തിലും ദൃഡതയുള്ളവരുമായിരിക്കാന്‍ നീ ഉപദേശിക്കുക. (തീത്തോസ് 2 /2 ).

Saturday, March 20, 2010

അത് ക്രിസ്തുവാണ്

:: ബോബി ജോസ് കപ്പുചിന്‍ ::

ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ സ്വീകരിച്ചു (മത്താ. 25:35 )
ആയുസിന്റെ അതിര് കൃത്യമായി നിശ്ചയിക്കപ്പെട്ട മീരയെന്ന ടെര്‍മിനേറ്റഡ് രോഗി തന്റെ കളികൂട്ടുകാരി പാര്‍ക്കുന്ന ആവൃതിയിലെത്തുന്നു. ഏതാനും ദിനങ്ങള്‍ അവള്‍ അവരോടൊപ്പം ഉണ്ടായിരിക്കും. ഗുണപരമായ ചില അനുരണനങ്ങള്‍ അവളിലൂടെ അവിടെ സംഭവിക്കും. കൂട്ടുകാരിയുടെ മടുപ്പിനെ ആദ്യസ്‌നേഹത്തിന്റെ സ്മൃതികളുണര്‍ത്തി അവള്‍ പ്രതിരോധിക്കും. പലതിനോടും തെല്ല് അസഹിഷ്ണുത പുലര്‍ത്തുന്ന മധ്യവയസ് പിന്നിടുന്ന ഒരു സിസ്റ്ററിനെ ലാഭനഷ്ടങ്ങളുടെ ലഡ്്ജറിനിടയില്‍പെട്ട് അവര്‍ മറന്നുതുടങ്ങിയ ഉദ്യാനസുഗന്ധത്തിലേക്കവള്‍ കൂട്ടിക്കൊണ്ടുപോകും. പുറം ലോകത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് ചിലപ്പോള്‍ പാളുന്ന തെല്ല് കുറുമ്പിയായ ഒരു നവസന്യാസിയെ ഏഴുവര്‍ണ്ണങ്ങളും കൂടിചേര്‍ന്ന് ഒരു വര്‍ണ്ണമുണ്ടാകും, വെള്ളയെന്നവള്‍ ഓര്‍മ്മിപ്പിക്കും. സി.എം.സി ഇരിങ്ങാലക്കുട പ്രോവിന്‍സിന് വേണ്ടി ലിയോ തദേവൂസ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ കഥാരേഖ ഏതാണ്ടിങ്ങനെയായിരുന്നു. എല്ലാവരുടെയും കണ്ണുനനയിച്ച് ചിത്രത്തിന്റെ പ്രിവൂ അവസാനിക്കുമ്പോള്‍ ഓഡിറ്റോറിയം നിശ്ശബ്ദമായിരുന്നു. ഒരു ക്രിസ്തുസാന്നിധ്യത്തിന്റെ സുഗന്ധമവിടെ പരന്നിരുന്നു. അത് മീരയിലൂടെയാണ് സംഭവിക്കുന്നതെന്ന് ആത്മഹര്‍ഷത്തോടെ ഞാനറിഞ്ഞു.
അതങ്ങനെതന്നെയാവണം അപരിചിതരിലൂടെയാണ് (Stranger) ആ ഗുരുസാന്നിധ്യം ഇനി ഭൂമിക്ക് വെളിപ്പെട്ടുകിട്ടാന്‍ പോകുന്നതെന്ന സൂചനകൊണ്ടാണ് സുവിശേഷങ്ങള്‍ അവസാനിക്കുന്നത്. തങ്ങളുടെ സാധാരണത്തം കൊണ്ടാണ് അവര്‍ പലപ്പോഴും അപരിചിതരായി നില്‍ക്കുന്നതെന്നു തോന്നുന്നു. ചിരപരിചയം കൊണ്ട് വിസ്മയമോ ആദരവോ ലഭിക്കാത്ത ചില മനുഷ്യര്‍. അവരിലെ അവനെ ആരും തിരിച്ചറിയില്ല. ഇതളിതളായി അവന്‍ തന്നെ തന്നെ വെളിപ്പെടുത്തി തിരിഞ്ഞു നടക്കുമ്പോള്‍ അവരുടെ ജീവിതം സുഗന്ധപൂരിതമാവുകയും ചെയ്യും.
ഉത്ഥാനത്തിനുശേഷം മേരിയില്‍ നിന്നത് ആരംഭിക്കണം. മാര്‍ത്തയുടെ കുത്തുവാക്കുകളെപ്പോലും അവഗണിച്ച് അവിടുത്തെ പാദപത്മങ്ങളിലിരിക്കുവാന്‍ ധൈര്യപ്പെട്ട അവള്‍പോലും അവനെ തിരിച്ചറിഞ്ഞില്ലല്ലോ. കണ്ണീര്‍പ്പെയ്ത്തിലൂടെ അവനെ നോക്കുമ്പോള്‍ അവനൊരു തോട്ടക്കാരനെപ്പോലെ. ഓരോ തൊഴിലിനു ഓരോ ശരീരഭാഷയുണ്ടാവണം. ടി.പത്ഭനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലെ നായകന് ബീഡി തെറുപ്പാണോ തൊഴിലെന്ന് നഴ്‌സ് അയാളുടെ അമ്മയോട് ആരായുന്നത് അതുകൊണ്ടാണ്. അങ്ങനെയെങ്കില്‍ തോട്ടക്കാരന്റെ ശരീരമുദ്രകള്‍ എന്തായിരിക്കും? നിരന്തരമായ സൂര്യതാപമേറ്റ് വല്ലാതെ കരുവാളിച്ച വരണ്ട ചര്‍മ്മങ്ങളോട് കൂടിയ ഒരാള്‍. സ്വയം വെളിപ്പെടുത്താതെ അവനാരെയും വിട്ടിട്ടുപോവില്ല. ചിലപ്പോള്‍ അതൊരു വിളികൊണ്ടാവാം. മറിയം! ഒരാള്‍ നിങ്ങളെ വിളിച്ചതുപോലെ മറ്റൊരാള്‍ക്ക് നിങ്ങളുടെ നാമം ഉരുവിടാനാവില്ല. മേരിയെന്ന വാക്കിന് പ്രിയമുള്ളവളെന്നും ദൃഢനിശ്ചയങ്ങളുള്ളവളെന്നുമൊക്കെ അര്‍ത്ഥസൂചനകളുണ്ട്. 'പൊന്നേ'യെന്ന് വിളിച്ചപ്പോള്‍ അവളുടെ ഹൃദയം പ്രാവുപോലെ കുറുകി-റബോനി-ഗുരോ! എന്റെ ആത്മാവിനെ പ്രകാശിപ്പിച്ചവനേ...
ഇനി കടല്‍ത്തീരത്ത് മനുഷ്യരെ പിടിക്കുവാന്‍ ക്ഷണം കിട്ടിയവര്‍ മത്സ്യങ്ങളിലേക്ക് മടങ്ങുമ്പോളായിരുന്നുവത്. എന്തെങ്കിലും കിട്ടിയോയെന്ന ചോദ്യം മറ്റൊരു മുക്കുവന്റെ കുശലം പറയലായി മാത്രമേ അവര്‍ക്ക് മനസിലായിട്ടുണ്ടാവൂ. എല്ലാ അന്വേഷണങ്ങളെയും കുറെക്കൂടി ഏകാഗ്രമാക്കേണ്ടതുണ്ട്. അതുകൊണ്ട് വലതുഭാഗത്തേക്ക് വലയെറിയുക. ഗുരുമൊഴികളെ ഗൗരവമായെടുക്കുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് പിന്നീട്. ജീവിതവലയില്‍ തുള്ളിത്തുടിച്ചുനില്ക്കുന്ന നിമിഷമീനുകള്‍! ക്രിസ്തു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ വിളിച്ചു പറയുന്നു: അത് കര്‍ത്താവാണ്. ഒരിക്കല്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ഒരാള്‍ക്ക് പോലും അവനെ തിരിച്ചറിയാനാവാത്ത വിധത്തില്‍ അയാള്‍ അത്രമേല്‍ അപരിചിതത്വത്തിന്റെ പുകമഞ്ഞിലായിരുന്നുവോ?
ഇപ്പോള്‍ രണ്ടുപേര്‍ ദൂരെ ഒരു നഗരത്തിലേക്ക് പോവുകയാണ്. ഒരപരിചിതന്‍ അവരോടൊപ്പം ചേരുന്നു. അയാള്‍ അവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരുന്നു. തിരുവചനങ്ങളിലുള്ള അവരുടെ അജ്ഞതയെ സ്‌നേഹപൂര്‍വ്വം ശകാരിക്കുന്നു. അയാളുടെ ഭാഷണം അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു. എന്നിട്ടും അവര്‍ അവിടുത്തെ തിരിച്ചറിയുന്നില്ല. അന്തിയായപ്പോള്‍ അവരെ വിട്ടുപോകാനാവുകയാണ് ക്രിസ്തു. അത്താഴത്തില്‍ പങ്കുചേരാന്‍ അവര്‍ അവിടുത്തെ നിര്‍ബന്ധിക്കുന്നു. അപ്പമെടുത്ത് വാഴ്ത്തി നുറുക്കിയ നേരത്ത് അവരുടെ മിഴികളില്‍ നിന്ന് അജ്ഞതയുടെ ശല്‍ക്കങ്ങള്‍ അടര്‍ന്നുവീണു. അത് ക്രിസ്തുവാണ്!
അവനോടൊപ്പം പോയി മരിക്കാമെന്ന് പറയുന്ന ഇരട്ടച്ചങ്കുള്ള തോമസിനും ക്രിസ്തുവിനുമിടയില്‍ വീണ തിരശ്ശീലയും ഈ അപരിചിതഭാവമായിരുന്നിരിക്കണം. അല്ലെങ്കിലെന്തിനാണയാള്‍ ആ മുറിപ്പാടുകള്‍ കാണണമെന്ന് ശഠിക്കുന്നത്. ? ആണിപ്പഴുതുകള്‍ കാട്ടിയാണവന്‍ തോമസിനെ വീണ്ടെടുത്തത്. ക്ഷതങ്ങള്‍ ഒരാളുടെ നെഞ്ചിലേക്കുള്ള ഏകജാലകമാണ്. അതിലൂടെ തോമസ് അഗാധസ്‌നേഹത്തിന്റെ ഉറവകള്‍ കണ്ടു.
ചുരുക്കത്തില്‍ ഇനിയത്രയെളുപ്പത്തിലൊന്നും നിങ്ങളവനെ തിരിച്ചറിയാന്‍ പോകുന്നില്ല. അതുകൊണ്ട് അപരിചിതരെ നമ്രതയോടെ സ്വീകരിച്ചു തുടങ്ങുകയല്ലാതെ ഇനി സാധകരുടെ മുമ്പില്‍ വേറെ വഴിയില്ല. കാണക്കാണെ അവര്‍ നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കുന്നത് കാണാം. അപരിചിതരെ സ്വീകരിച്ചവരൊക്കെ എന്നെയാണ് സ്വീകരിച്ചതെന്ന ഗുരുമൊഴിയുടെ പൂര്‍ത്തീകരണം കൂടിയാവണം ഈ വിചാരം. ഒടുവില്‍ അവന്‍ നമ്മളെ വിട്ടുപോകാനാവുമ്പോള്‍ അവനെ തടയുക: നേരം വൈകുന്നു. പകല്‍ അസ്തമിക്കുന്നു. ഞങ്ങളോടു കൂടി താമസിക്കുക...

Friday, January 1, 2010

വാഗ്ദത്തപേടകം

:: ബോബി ജോസ് കപ്പുചിന്‍ ::

Hmtcm Ipªpw \ct`mPnbmsW¶ a«n Fw.F³. hnPbsâ \nco£WapWvSv. ImcWw A½sb Xn¶ Ipªp§fmWv \½Ä. Hcn¡Â AI¯ncp¶pw ]ns¶ ]pd¯ncp¶pw \½Ä AXp sNbvXp. HÁtImi¯n \n¶p Bcw`n¨ Hcp DÂ]¯n ImgvNbmbpw tIÄhnbmbpw Nn´bmbpw _p²nbmbpw cq]s¸«Xv AI¯ncp¶v Ahsf `£n¨XpsImWvSmWv. \nehnfntbmsS ]pd¯ph¶n«pw A½sb¯s¶ Xn¶p \½Ä. F´mWv ape¸mÂ? A½bpsS càw Xs¶bmWXv. ap¸Xphbkp Ignªp XpS§nbhÀ AhcpsS A½amsc Ht¶mÀ½n¨p t\m¡pI. ]camh[n cWvSp hÀj§Ä¡nSbn Hmtcm Ipªn\p ]ndhnsImSp¯ncp¶ Ipsdb[nIw a¡fpsS A½amÀ. tNmc \ocm¡nsbs¶ms¡ ]dbp¶Xv A£cmÀ°¯n B A½amcmWv. Ipªnsâ `£WamWv Aw! A§s\ A½bpWvSmbnsb¶v! kz´w icochpw càhpw `£n¨p sImÅm³ {InkvXp Du«ptaibn sh¨mhiys¸«t¸mÄ tbml¶m³ Hcp Ipªns\t¸mse Ahsâ h£knte¡v NmªXv A¯cw Hcp ]qÀÆkvarXnbnemhWw.
AI¯ncp¶pw ]pd¯ncp¶pw {InkvXp `£n¨ Hc½bv¡pÅ hmgv¯v asämcp kv{Xobn \n¶mWv In«nbXv. Ahsâ emhWysamgnIfn angn]q«n, lÀjw sNdnb {]mW\n ]pXphoªpt]mse ]XsªmgpInbt¸mÄ Ahfn§s\ hnfn¨p ]dªp: \ns¶ aqebq«nb amdpw \ns¶ hln¨ DZchpw F{X A\p{KrloXw. A{Xbpw KpcpXzapÅ Hcp acnb³ {]Wmaw apt¼m ]nt¼m Cu `qXe¯n\p aosX apg§nbn«nÃ. Ahsâ ]ndhn¡p ap¼v kam\amsbmcp kzcw tacnbn apg§nbncp¶p. hn\bm\znX\mbn {InkvXp ]dªp. ssZhhN\w tIÄ¡pIbpw ]men¡pIbpw sN¿p¶hcpw AXpt]mse Xs¶ A\pKrloXcmWv A§s\ Hcp km[pkv{XobpsS A`nhmZys¯ {InkvXp {]Xnhµn¨p. a¡fneqsS hmgv¯s¸tSWvS A½amÀ. X´bv¡v ]nd¡m¯h³ F¶ ]Zw FÃm kwkvImc§fnepw Gähpw t`Zs¸« sXdnbmWv. Xuk³kv kv]vsf³UnUv k¬kv F¶ ]pkvXI¯n ‘ldman’ F¶ Hcp hntijW¯n PohnXImew apgph³ X]n¨ Hcp kv{XobpsS PohnXtcJbpWvSv. hmkvXh¯n AhnhmlnXcmb Ipªp§fà Ahn hmlnXcmb amXm]nXm¡fmWpÅsX¶v \½Ä ad ¶pt]mbn. hnfn¨p XpS§mhp¶ kmam\yw t`Zs¸« No¯bXmbncn¡pw. A½bv¡v ]nd¡m¯hÀ! a¡fpsS kpIrX¯n AhcpsS ]nXm¡·msc HmÀ¯v \½Ä BÝcys¸SpIbpw AhÀ¡v NphSv ]ngbv¡pt¼mÄ AhcpsS A½amÀs¡´p]änsb¶v \½Ä ]cn{`an¡pIbpw sN¿p¶p.
Hcp P]amebneqsS hnc \o§n¯pS§pt¼mÄ IpdªXv A¼Xp{]mhiysa¦nepw t]cdnbm¯ B {KmaoWkv{XobpsS hmgv¯nsâ {]Xn[z\nIfmWv kw`hn¡p¶Xv. \·\ndª adnbta kzkvXn, IÀ¯mhv A§tbmSv IqsS þ kv{XoIfn A§v A\p{KloXbmhp¶p. A§bpsS DZc¯n³ ^eamb Cutim A\p{Kln¡s¸«h\mhp¶p. tacnsb¶ \nÀ½ehr£¯n \n¶mWv {InkvXpsh¶ kpKÔhpw a[pchpapÅ ]gw cq]s¸«Xv. ^e¯n \n¶v hr£s¯ Xncn¨dnbmsa¶h³ AcpÄ sNbvXt¸mÄ Ahsâ tIÄhn¡mcpsS angnIÄ Hcp adnbkvarXnbn kPe§fmbn«pWvSmhWw.
tacn¡pÅ kmam\yw ZoÀLamb B kvtXm{XamenIbn hmKvZ¯t]SIta Fs¶mcp hntijWapWvShÄ¡v. Hcp saä^À Bbn AXns\sbSp¡pt¼mÄ H¯ncn ssZhnI {]Xn[z\nIfpWvSXnÂ. sl{_mb P\Xbv¡v AXns\¡mÄ aqeyapÅsbm¶pw Cu BImi¯n\pw `qan¡pw at[y DWvSmbncp¶n«nÃ. AsXhntS¡v A{]Xy£amsb¶Xns\tbmÀ¯mbncp¶p AhcpsS Xo{hhymIpe§fnsem¶v. B hmKvZ¯t]SIw Xm³ IWvSpsh¶v tbml¶m³ ]dbpt¼mÄ Ahsâ Ime¯nsâ hnkvabhpw \Sp¡hpw Dulns¨Sp¡mhp¶tXbpÅp. shfn]mSnsâ ]pkvXI¯n ]Xns\m¶mw A[ymb¯nsâ HSphnes¯ hcnbmWv. ASp¯ A[ymbw XpS§p¶Xmhs« kzÀK¯n Hcp kv{Xosb IWvSpsh¶v ]dªmWv. A[ymb§Ä thÀXncn¡p¶ coXn hfsc sshIn Bcw`n¨XpsImWvSv Hcp XpSÀ¨bmbn AXns\ IcpXmhp¶XmWv.
F´mWv hmKvZ¯ t]SIw? A{Xta H¶pw `qanbn Ae¦cn¡s¸«n«nÃ. AI¯pw ]pd¯pw kzÀ®w s]mXnªpw AXn\pÅn aq¶v hntijs¸« ASbmf§Ä {]XnjvTn¨p. IÂ]\IfpsS IÂ^eI§Ä, BImiw s]mgn¨ a¶, Altdm³ D]tbmKn¨ ]qhn« ZÞv. aq¶nepw {InkvXphnsâ {]ImiapÅ \ng hoWn«pWvSv, ImcWw {InkvXphmWv ]pXnb \nbaw þ Rm³ \n§Ä¡v Htc Hcp IÂ]\ Xcp¶p. kvt\lw I¸mfnIfneà lrZb¯nemWh\Xv tImdnbnSm³ t]mIp¶Xv. ]pXnb a¶bpw Ah³ Xs¶. B a¶ Ign¨hscms¡ acn¨pt]mbn. Cu a¶ `£n¡p¶hÀ Pohn¡pw. Altdm³ tehy tKm{X¯n \n¶mWv. ]ptcmlnX³ F¶À°w. A\pjvTm\§fneqsSbà BXvakaÀ¸W¯neqsSbmbncn¡pw Ah\Xp sN¿pI. Ahs\bmWv DZc¯nepw lrZb¯nepw tacn IcpXnsh¨Xv. A§s\bmWhÄ ]pXnb \nba¯nsâ hmKvZ¯t]SIambXv.
hmKvZ¯t]SIhpambn tacnsb _Ôn¸n¡p¶ {]Imiw eq¡mbpsS kphntij¯n \n¶mWv \ap¡v e`n¡p¶Xv. hmKvZ¯t]SI¯n\p aosX ssZh¯nsâ alXzw taLw t]mse s]mXnªp \n¶psh¶ ]gb\nba kqN\tbmSv tNÀ¶p hmbn¡Ww, AXyp¶Xsâ iàn \nsâ ta Bhkn¡psa¶ ]pXnb \nba¯nse tZhZqXv. \nÀ½ebmb Hcp kv{XotbmsSm¸w B AZriytaLw Ahkm\t¯mfw Iq«pt]mbn. B taL¯nembncp¶Xp sImWvSmhWw C{Xta NnXdnbn«pw Akm[mcWamb Hcenhv AhfpsS a\knt\mSp tNÀ¶v \S¶Xv. EjnIsft¸mse IemImc·mÀ¡pw ssZhaÀ½w thK¯n shfns¸«p In«p¶p. AXpsImWvSmWv sImÃs¸« aI\v aSn¯s«mcp¡n Ccn¡p¶ A½bpsS inev]w sIm¯n¯ocpt¼mÄ hymIpesa¶ÃþIcpWsb¶v ssa¡fm©tem t]cn«Xv.
hmKvZ¯ t]SI¯nsâ \mÄhgn GXmWvSn§s\bmWvþtamibv¡p tijw hmKvZ¯ `qanbnte¡v {]thin¨ tPmjz kntemln AXv Øm]n¨p. Ccp\qdv hÀjt¯mfw AXhnsS DWvSmbncp¶p. bp²`qanbnte¡v sImWvSpt]mb t]SIw ^nenkvXyÀ IhÀs¶Sp¯p. AXv Bhiy¯ntesd {]iv\§Ä krjvSn¨t¸mÄ AXv XncnsIsImSp¡phm³ AhÀ Xocpam\n¨p. ZmhoZmWv AXv kzoIcn¡m\msb¯p¶Xv.
aq¶p amk¡mew AXhnsS DWvSmbncp¶p.
ChnsSbmWv eq¡m 1þ39þ46 Nne at\mlcamb kZriyXIÄ. Fenk_¯v ]mÀ¯ CS¯n\pw (Einkeren) hmKvZ¯ t]SIw X¼Sn¨ CS¯n\pw (Abughosh) CSbn hfsc sNdnb ZqctabpÅq. hmKvZ¯ t]SIw IWvSt¸mÄ ZmhoZn§s\bmWv tNmZn¡p¶Xv. IÀ¯mhnsâ t]SIw F sâ ASp¡Â hcphm³ F\n¡v F§s\ AÀlXbpWvSmbn F¶ AÀ°¯n Bbncp¶p AXv. Fenk_¯v F¶ Úm\hr²bpw AXpXs¶bmWv BhÀ¯n¡p¶Xvþ IÀ¯mhnsâ A½ Fs¶ tXSnhcm³ F\ns¡§s\ `mKyapWvSmbn. ZmhoZv hmKvZ¯ t]SI¯nsâ ap³]n B \µ`cnX\mbn \r¯w Nhn«p¶pWvSv. tacnbpsS kmao]y ¯n DÅnse sIm¨p tbml¶m\pw sN¿p¶Xv AXp X s¶. hmKvZ¯ t]SI¯nsâ ap³]n F§s\bmWv a\p jyÀ¡v \r¯w Nhn«m\pw ]m«p]mSm\pw IgnbmXncn¡pI. aq¶pamk¡mew Fenk_¯nt\msSm¸w tacnbpw DWvSmbn cp¶p. A_ptLmjn hmKvZ¯t]SIhpw A{]Imchpw. BbnSw A§s\ BioÀhZn¡s¸«psh¶v ]gb \nbaw km£ys¸Sp¯p¶p. Fenk_¯v adnb¯nsâ km¶n [y¯n aq¶mhÀ¯nsb¦nepw BioÀhmZ¯nsâ HmÀ½ s¸Sp¯Â \S¯p¶p. A§s\ ]gb\nba¯nsâ hmKvZm \ t]SIw ]pXnb \nba¯nse tacnbpsS {]ImiapÅ \ngembn.
ssZhta, R§Ä¡v CSw \ÂInb DZc§fpw hmKvZ ¯t]SI§fmIp¶pþR§Ä ]Xps¡ ]Xps¡ {In kvXphmbn amdpt¼mÄ. At¸mÄ BÄ¡q«¯n \n¶v Btcm hnfn¨p ]dbpw. \ns¶ hln¨ DZchpw \ns¶ Du«nb amdpw F{X A\p{KrloXw.

Monday, October 26, 2009

പരിണാമം

:: ബോബി ജോസ് കപ്പുചിന്‍ ::

]nXmhns\ ImWn¨p Xcm\mWv ]oet¸mkv tbiphnt\mSv Bhiys¸Sp¶Xv. AbmfXv tNmZn¨Xv sXÃv`oXntbmSp IqSnbmhWw. ssZhs¯ ImWpIbÃ, F´n\v ssZhsa¶ ]Zw D¨cn¡m³ t]mepw `bs¸« Hcp kwkvImcamWv AhcptSXv. AXpsImWvSv AhÀ ]Icw hbv¡mhp¶ Nne kqN\IÄ D]tbmKn¨p. btlmh A§s\ cq]s¸« ]ZamWv. ssZhs¯ IWvShÀ acn¡psa¶v AhÀ hnNmcn¨p. AXn Ipd¨v icnbpWvSpXm\pw.
Hcp ssZhZÀi\w In«nb GsXmcmsfbpw \nco£n¡pI. s]s«¶v Hcp Znhkw AbmÄ ]eXnt\mSpw acn¨ Hcmsft¸mse A\p`hs¸Sp¶p! ssZhs¯ IWvSn«pw acn¡mXncp¶ HcmÄ tamibmWv. AXpt]mepw, ]qÀ®amsbmcp ImgvNbmbncp¶nÃþ ]n¶n \n¶v. B \nanj¯n tami {]Imin¨p. B {]Imiw C{kmtb¡mÀ¡v Xm§m³ BhnsÃt¶mÀ¯v apJ]Sw AWnªmWv tami ko\mbv aebnd§nbXv.
F¶n«pw F{X kcfamWv {InkvXphnsâ adp]Sn: ]oent¸mtk Fs¶ ImWp¶hÀ ]nXmhns\ ImWp¶p. ssZhZÀi\¯nsâ hgnbn e`n¡mhp¶ ]camh[n sXfnabmWnXv. AhXcn¨ hN\sa¶ \nebneà a\pjys\¶ coXnbn t]mepw CXn ssZhZqjWanÃ. ImcWw DÂ]¯n ]pkvXI¯nsâ dnthgvkv hmb\bmWnXv. ssZhw a\pjys\ Xsâ Ombbn krjvSns¨¦n s]mSn ]pcfm¯ DSepw a\kpw DÅ HcmÄ {]Xn^en¸n¡p¶Xv ssZhs¯bÃmsX asä´v?
F´mWv Cu Ombbpw kZriyXbpw F¶Xn kpJIcamb AhyàXbpWvSv. Nn´n¡m\pw [ym\n¡m\papÅ Ahsâ km[yXbmtWm Cu ssZhOmb. AtXm tNÀ¶p \nev¡m\pÅ a\pjysâ B{Kl¯nÂ\n¶mtWm B s]m³Xcn \mw X¸nsbSpt¡WvSXv.? A§s\ {]Wb¯n\pw kulrZ¯n\psams¡ {]Imi¯nsâ A¦nIn«p¶p. kvt\ln¡m\pÅ Ahsâ hnimeXbpw ssZhw Xs¶ k½m\n¨XmhWw.
A§s\ F{Xsb{X ssZhkam\XIÄ! a\pjyÀ hnImkw {]m]n¡p¶X\pkcn¨v AhcpsS ssZhk¦ev]§Ä¡v ]cnWmaw DWvSmIp¶p. DÂ]¯n ]pkvXIw am{Xw ]cntim[n¡pI. AXnsâ Bcw`¯n tXm«¯n ssZh¯nsâ ]ZNe\w IWvSpsh¶v tcJs¸Sp¯nbn«pWvSv. BZ¯n \n¶v A{_lm¯nte¡v F¯pt¼mÄ AXv ImgvNbn \n¶v tIÄhnbnte¡v ]cnWan¡p¶p. bmt¡m_n F¯pt¼mÄ AXv ZÀi\ambn þC{µnb§fpsS CSs]S BhiyanÃm¯ H¶mWXv. tPmk^n AXv kz]v\ambn shfns¸«p In«p¶p.
kz]v\w hymJym\ns¨Spt¡WvSXmWv. C¯cw ssZh]cnWma¯nsâ HSphnes¯ hm¡v {InkvXphmWv. {InkvXp shs´ms¡bmtWm AsXms¡¯s¶ ssZhw. IcpW, IcpXÂ, kzmKXw, Im¯ncp¸v A§s\b§s\... AtXmSpIqSn ssZhw `bapfhm¡s¯mcmfmbn. {InkvXp Fs´ms¡bà AsXm¶pw ssZh¯n Btcm]n¨p IqSm F¶XmWv \ap¡p ]peÀ¯mhp¶ kpIrXw. ]qÀÆnItZmjw DÄs¸sSbpÅ Imcy§tfmSv ]peÀt¯WvS BtcmKyIcamb kao]\w AXmsW¶p tXm¶p¶p. Ch³ AÔ\mbncn¡p¶Xv Chsâ Ipg¸w \nan¯tam, Chsâ ]qÀÆnIcpsS Ipg¸w \nan¯tam F¶ tNmZy¯n\v, cWvSpaà F¶ {InkvXphnsâ adp]Snsb [ym\n¡pI.
HcmfpsS ssZhk¦ev]¯nsâ sXfna AbmfpsS BXvaob PohnX¯nsâ am{Xw Imcyambn KWn¡cpXv. `uXnIamb taJeIfn t]mepw AXpWvSm¡p¶ A\pcW\§Ä {i²n¡Ww. `qanbnte¡v h¨v GÁhpw IqSpX ktµlnIÄ `mcX¯nemsW¶v \nco£n¡s¸Sp¶p. ]ckv]chncp²amb ssZhk¦ev]§fpsS ]mÀiz^eamWXv. AXpsImWvSpXs¶ _p²n¡nW§nb a«n Dff hnImkw imkv{X kmt¦XnI taJeIfn \ap¡p IsWvS¯m\mbnÃ. AXnsâ hn]coX]Zambn ]cnKWn¡mhp¶Xv Atd_y³ temIamWv. A]ISamIp¶ hn[¯n IrXyXbpÅ ssZhk¦ev]amWv AhcptSXv. IW¡nepw temPn¡nepsams¡bpÅ AhcpsS Ah[m\Xbv¡v AXp ImcWambn.
kmaqlyXe¯nse AXnsâ kzm[o\w ]et¸mgpw hn]Xv¡camIp¶p. in£n¡p¶ Hcp ssZhs¯bmWv \n§Ä D]mkn¡p¶sX¦n \n§Ä in£n¨pXpS§pIbpw AXn kwXr]vXn A\p`hn¡pIbpw sN¿pw.
\n§sf sImÃp¶hÀ ssZh{]oXn¡pthWvSn A{]Imcw sN¿p¶psh¶v IcpXp¶ Imew hcp¶psh¶v {InkvXp ]dªn«pWvSv. Hcp hÀ¤ob Iem]¯n sImÃp¶hscms¡ AhcpsS ssZh¯n\v AÀ¨\ \ÂIpIbmWtÃm!
GenbmbpsS PohnX¯nse cWvSp L«saSp¡pI. Xsâ BNmc§Ä¡v \nc¡m¯ CXc kwkvImc¯nse ]ptcmlnXscsbms¡ sIm¶psImWvSmWv Xsâ ssZhthe AbmÄ Bcw`n¡p¶Xv! cWvSmw `mK¯n AbmfpsS ssZhk¦ev]¯n\v ip²oIcWapWvSmIp¶p. ImTn\yhpw ImÀ¡iyhpapÅ ASbmf§fn AbmÄ ssZhs¯ Im¯ncn¡pIbmWv. sImSp¦mÁv, `qI¼w, Aán Chsbms¡ IS¶pt]mbn. AXn ssZhanÃmbncp¶p. ]n¶oSv Ft¸msgm HcnfwImÁpWvSmbn. AXnÂ\n¶v {]hmNI\pÅ hnfn apg§n. Ct¸mÄ AbmÄ¡dnbmw, ssZh¯nsâ apJsas´¶v. ]n¶oSv Hcn¡epw Genbm lnwk sNbvXn«nÃ.
Ht¶mÀ¯m hnizmkhpw Ahnizmkhpw X½neà XÀ¡w. Ahnizmkw Hcp cmhpt]mse. F{X \oWvSmepw hnizmk¯nsâ ]pecnbpWvSmhpw. hnizmk¯nsâ icn¡papÅ hn]coX]Zw tamis¸« hnizmkamWv. AXns\bmWv AÔhnizmkw F¶v hnfnt¡WvSXv. \n§Ä hfcp¶X\pkcn¨v \n§fpsS ssZhhnizmk¯n\v sXfnabpWvSmIs«. {InkvXp \nÝbambpw \n§sf klmbn¡pw. ImcWw AbmfmWv ssZh¯n\pw a\pjy\panSbnse Zzn`mjn!

Sunday, October 11, 2009

പൊന്‍ നാണയം

:: ബോബി ജോസ് കപ്പുചിന്‍ ::
ആടിത്തുടങ്ങിയ നൃത്തം പാതി വഴിയില്‍ അവസാനിപ്പിച്ച് ചിലങ്കകള്‍ ഗുരു മുഖത്തേക്ക്വലിച്ചെറിഞ്ഞ് മനുഷ്യര്‍ അരങ്ങില്‍ നിന്നു ഇറങ്ങിപ്പോകുന്ന കാലമാണിത്‌. ഏറ്റവുംഒടുവിലത്തേത് സഹപാഠിയായ ഒരു വൈദികനായിരുന്നു. സെമിനാരിയിലെകലാപരിപാടികളില്‍ അയാള്‍ പലപ്പോഴും വിശുദ്ധ മേരിയായി പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാവാഞ്ഞപ്പോള്‍ കിന്നരി ചിറകു വച്ച മാലാഖയായി അയാള്‍. തിരിച്ചു വിട്ട ക്ഷോഭമാണ് ആത്മഹത്യ എന്ന് ഒരു നിരീക്ഷണമുണ്ട് - Inverted Anger is Suicide. ക്ഷോഭമാകട്ടെ പലപ്പോഴും ഒരാളുടെ മറച്ചു വച്ച സങ്കടവും! എന്റെ ക്ഷോഭങ്ങള്‍ എന്റെ പരിസരത്തില്‍യാതൊരു വിധ അനുരണനങ്ങള്‍ അവശേഷിപ്പിക്കാതെ പോകുമ്പോള്‍ എനിക്ക് എന്നോടെങ്കിലുംകലഹിക്കാതെ തരമില്ല.സുവിശേഷ കഥയിലെ നിരാശാഭരിതനായ കഥാപാത്രത്തെ പോലെഅപ്പോള്‍ ഒരാള്‍ ദൈവത്തോട്‌ നിലവിളിക്കും; വിതക്കാത്തിടത്ത് നിന്ന് കൊയ്യുന്നവനെ, വിതറാത്തഇടത്ത് നിന്ന് ശേഖരിക്കുന്നവനെ നീ നല്‍കിയ താലന്ത് നീ തന്നെ തിരികെ എടുത്തുകൊള്ളുക.
അസാധാരണമായ വിധത്തില്‍ ഒരാളുടെ ജീവിതത്തെ വിചാരണ ചെയ്യുന്ന കഥയുടെഒടുവിലത്തേതാണ് പരാമര്‍ശം - യാത്രക്ക് പോകുന്നതിനു മുമ്പായി പല അളവുകളില്‍ തന്റെഭ്രുത്യരെ താലന്തുകള്‍ ഏല്‍പ്പിച്ച യജമാനന്റെ കഥ.(മത്താ. 25: 14-30 )

താലന്തു കൊണ്ട് നീ എന്ത് ചെയ്തു എന്ന് സ്വന്തമാത്മാവിനെ വിചാരണ ചെയ്യുന്നതിന് മുന്‍പ്‌ താലന്ത് കൊണ്ട് നീ എന്ത് അര്‍ത്ഥ മാക്കുന്നു എന്ന് തെളിമ വേണ്ടേ. ഇന്ന് അതൊരു തെറ്റിദ്ധരിക്കപ്പെട്ടപദമാണ്. ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ നിങ്ങള്‍ കണ്ടെത്തിയ മികവിന്റെ പര്യായമായി വാക്ക്‌. സത്താപരമായ (being) സവിശേഷതയായി അതിനെ മനസിലാക്കുകയാണ് ആദ്യത്തെ പടി. ഏത് മുഴക്കോല്‍ വച്ചാണ് അതിനെ അളക്കേണ്ടത് എന്ന് അത്ര കൃത്യത പോരാ. കഴിഞ്ഞ പന്ത്രണ്ടുവര്‍ഷങ്ങളായി കിടപ്പിലായ വൃദ്ധയായ ഒരമ്മ. കൃഷ്ണമണികള്‍ കൊണ്ട് മാത്രം ഒരു വ്യാഴവര്‍ഷം അമ്മവീടിനോട് സംവദിച്ചു. മക്കള്‍ക്കായി ഒരു കാപ്പി ഇട്ടിട്ടില്ല, വാതില്‍ തുറന്നു കൊടുത്തിട്ടില്ല, ഒരു ജപമാലചൊല്ലിയിട്ടില്ല. എന്നിട്ടും അമ്മയുടെ മരണത്തോട് കൂടി വീടെത്ര ശൂന്യമായി പോയി. being മായിബന്ധപ്പെട്ട ഒരനുഭവം ആണിത്‌ . നിങ്ങളുടെ ജീവിതത്തിലെ വര്‍ണ തൊങ്ങലുകള്‍ അല്ല, നിങ്ങളെനിങ്ങളാക്കി നില നിര്‍ത്തുന്ന അസ്തിത്വ പരമായ ചില പ്രത്യേകതകളാണ് നിന്റെതാലന്ത്. പ്രായോഗികവാദത്തിന്റെ തിമിരം വീണ ഒരു കാലം അത് കാണാന്‍ കഴിയാതെ പോയതിനു നിങ്ങള്‍ എന്ത് പിഴച്ചു! അപൂര്‍വ്വം ചിലര്‍ക്കത് കാണാന്‍ കഴിയുന്നു എന്നത് ഒരു സുവിശേഷം തന്നെ. താന്‍ കടന്നു പോകുന്നപ്രതിസന്ധികളെ കുറിച്ച് ദീര്‍ഘനേരം പങ്കു വച്ച് പിന്നെ എന്തെങ്കിലും ഒരു മാര്‍ഗനിര്‍ദേശംപ്രതീക്ഷിച്ച് നിശബ്ദനായിരുന്ന ചങ്ങാതിയോട്‌ ഒന്നും പറയാനില്ലെന്ന് പരുങ്ങലോടെ ഏറ്റുപറഞ്ഞപ്പോള്‍ അതവനെ നിരാശപ്പെടുത്തി എന്ന് തന്നെ ഞാന്‍ കരുതി. എന്നാല്‍ അവന്‍ പറഞ്ഞു: നീയൊന്നും പറഞ്ഞില്ലെങ്കിലെന്ത് - നീ നല്ലൊരു കേള്‍വിക്കാരനാണ്! എടുത്തു പറയാന്‍ യാതൊരുപ്രത്യേകതകളും ഇല്ലാത്ത എല്ലാത്തിലും ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരാളുടെ ജീവിതത്തിലെഏക പൊന്‍ നാണയം ഉയര്‍ത്തി കാട്ടുകയായിരുന്നു എന്റെ ചങ്ങാതി. ശ്രദ്ധയാണ് എന്റെ താലന്ത്. വിരലുകള്‍ കൊണ്ട് താളം പിടിക്കാതെ ഒരു കച്ചേരി കേള്‍ക്കാനായേക്കും എനിക്ക്. ഒന്ന് മൂളുക പോലുംചെയ്യാതെ മണിക്കൂറുകളോളം അവളെ കേള്‍ക്കാനുമായേക്കും. തീരെ ചെറുപ്പത്തിലേ അത്എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ കുട്ടിക്കാലങ്ങളില്‍ കണ്ണും പൂട്ടിമഴയെകേട്ടതെന്തിനാണ്?
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കലാപരിപാടിക്ക് വേണ്ടി നടന്മാരെ കണ്ടെത്തുന്ന ദിവസമായിരുന്നുഅത്. കുഞ്ഞ് അമ്മയോട് പറഞ്ഞു: എനിക്ക് നാടകത്തില്‍ ചേരണം എന്നുണ്ട്. അവന്‍തെരെഞ്ഞെടുക്കപ്പെടില്ല എന്ന് മനസിലാക്കാനുള്ള വിവേകം അമ്മക്കുണ്ട് . എന്റെസാധാരണക്കാരനായ കുഞ്ഞ്. എന്നിട്ട് അത്തരം അനുഭവങ്ങളെ താങ്ങാന്‍ കുഞ്ഞിനെബലപ്പെടുത്തണം എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.പൊട്ടി ചിരിയോടെയാണ് കുട്ടി സന്ധ്യക്ക്‌ മടങ്ങിഎത്തിയത് . അമ്മേ ടീച്ചര്‍ എന്നെ തെരഞ്ഞെടുത്തു. ഓരോ രംഗവും തീരുമ്പോള്‍ ഉറക്കെ കൈകൊട്ടാനായി. ഇത്രയും നല്ലതായി ആരും കൈ കൊട്ടിയിട്ടില്ല എന്നും പറഞ്ഞു!
അഗാധങ്ങളിലെവിടെയോ മറഞ്ഞു കിടക്കുന്ന നിങ്ങളുടെ ഒരു സാധ്യതയായി താലന്തിനെകണ്ടെത്തുകയാണ് മറ്റൊരു ചുവട്. എല്ലാ വയലിന് താഴെയും നിധിയുണ്ട്. മേല്‍ത്തട്ട് മാത്രം കിളച്ചുപോകുമ്പോള്‍ നാമതിനെ കണ്ടെത്തുന്നില്ല എന്ന് മാത്രം. എല്ലാ പുഴുവിനുള്ളിലും പൂമ്പാറ്റയുണ്ട്‌. എന്നിട്ടുംഎത്രയോ കുറച്ചു പേരാണ് തങ്ങളുടെ ചിറകുകളെ കണ്ടെത്തുന്നത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളപിരമിഡുകള്‍ പരിശോധിച്ച സംഘം അതിനുള്ളില്‍ മൃതശരീരത്തോടൊപ്പം കണ്ടെത്തിയ ധാന്യമണികളില്‍ നിന്ന് കുറച്ചെടുത്ത് ഈറന്‍ മണ്ണില്‍ വിതറി. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഭൂമിയിലെഏറ്റവും നല്ല കാഴ്ച ഉണ്ടായി - തളിരിലകള്‍. ചില താലന്തുകള്‍ അങ്ങിനെയാണ്,തിരിച്ചറിയുകയോപൂര്‍ത്തിയാക്കുകയോ ചെയ്യാതെ നിങ്ങളോടൊപ്പം മൃതമായി.... ഒരിത്തിരി മണ്ണിനും ഒരു കൈക്കുടന്നവെള്ളത്തിനും നിങ്ങളെ സഹായിക്കാനായേക്കും. കടശിലയോളം പരുക്കരായ ചില മനുഷ്യര്‍സ്നേഹാര്‍ദ്രമായ ചില നോട്ടങ്ങള്‍ക്ക്‌ മുന്നില്‍ മെഴുക് പോല്‍ ഉരുകുന്നത് കണ്ണ് കൊണ്ട്തന്നെകാണണം. ഏതൊരു താലന്തിനും ഒരു സാധനയുടെ പിന്‍ബലം ആവശ്യമുണ്ട്. ഒരു രാപ്പാടിയുടെഗീതത്തിനു പിന്നില്‍ പോലും അങ്ങനെയൊരു കഥയുണ്ടാകണം. പണ്ട് കിളികള്‍ ഇങ്ങനെപാടില്ലായിരുന്നു. മറ്റേതൊരു പക്ഷിയെപോലെ പകലിര തേടുക, അന്തിയില്‍ ചേക്കേറുക. വസന്തകാലത്ത് പക്ഷിക്കൂട്ടം ഒരു മുന്തിരിത്തോപ്പില്‍ ചേക്കേറി. ഗണിച്ചെടുക്കാന്‍ ആകാത്തവേഗത്തിലാണ് ചെടികളുടെ വളര്‍ച്ച. ഉറങ്ങി കൊണ്ടിരുന്ന കിളികളെ ലതാതന്തുക്കള്‍ ചുറ്റി വരിഞ്ഞു. പിറ്റേന്ന് പ്രഭാതത്തില്‍ അതിനെ പൊട്ടിച്ചെറിയാന്‍ വല്ലാതെ പണിപ്പെട്ടു പാവംകിളികള്‍. അന്ന്തീരുമാനിച്ചതാണ് വസന്തം തീരുവോളം ഉറങ്ങണ്ട. ഉറങ്ങാതിരിക്കാന്‍ കണ്ടവഴിപാട്ടുപാടുകയാണ്. ആദ്യമൊക്കെ അത്ര മെച്ചമായിരുന്നില്ല . എന്നാല്‍ നിരന്തരം പാടിപ്പാടി ദാ, സുവര്‍ണ സ്വരമുണ്ടായി. എന്തിനും ഒരു സാധന ആവശ്യമുണ്ട്. സ്നേഹകല , ജീവന കല എന്നൊക്കെകേള്‍ക്കുമ്പോള്‍ പരിഹസിക്കരുത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ ഇതിനെവിടെസമയമെന്ന് അമ്പരക്കരുത്. നിങ്ങളുടെ വിലക്ക് പറയുടെ കീഴില്‍ വയ്ക്കരുതെന്ന് ക്രിസ്തു പറയുന്നതില്‍ഇതിന്റെ സൂചനയുണ്ട്. പറ ജീവിതയോധനത്തിന്റെ അടയാളമാണ്. കാര്‍ഷിക സംസ്കാരമാണ് അവന്റെപശ്ചാത്തലം . പറ അളക്കാനും വില്‍ക്കാനും വിത്ത് സൂക്ഷിക്കാനുമുള്ളതാണ്. അതിനിടയില്‍ കരിന്തിരികത്തുന്ന നമ്മുടെ സുകൃതങ്ങളുടെ വിളക്ക് !രണ്ടു താലന്ത് കിട്ടിയവന്‍ അത് നാലാക്കിയതും അഞ്ചുകിട്ടിയവന്‍ അത് പത്താക്കിയതും നിരന്തര സാധനയിലൂടെയാണ്. വിനിമയം ചെയ്യപ്പെടുന്നില്ലഎന്നതിന് തുരുമ്പു കേറി എന്ന് തന്നെ അര്‍ഥം. ജീവിതത്തിന്റെ മൂലധനങ്ങളെ പലിശക്ക് പോലുംകൊടുക്കാതെ കടന്നു പോയ ഒരാള്‍ എന്ന അര്‍ഥത്തില്‍ യജമാനന്‍ ഒരു താലന്ത് കൊടുത്തവനോട്കലമ്പുന്നുണ്ട്. അയാള്‍ക്കെന്തു പറ്റി. അയാള്‍ക്ക് പറ്റിയതാണ്, ഇന്നു ഭൂരിപക്ഷത്തിന് സംഭവിച്ചുകൊണ്ടിരിക്കുക.
  • ജീവിതത്തിന്റെ വൈവിധ്യങ്ങളെ സ്നേഹപൂര്‍വ്വം കാണാന്‍ കഴിയാതെ പോവുക. എകതാനമായത്എന്തും ചോര്‍ത്തി കളയുന്നത് സൌന്ദര്യത്തെയും ധ്യാനത്തെയുമാണ്.ജീവിതം ഒരുതോട്ടമാകുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്. മുക്കുറ്റിപ്പൂ തൊട്ട് എല്ലാം വേണം. ഒരുകോസ്മിക്‌ സിംഫണിയില്‍ മുളം കാടുകള്‍ തൊട്ട് ശ്രുതി മീട്ടണം. അഞ്ചും രണ്ടും ഒന്നും അത്തരംചില വൈവിധ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് - പല തരം താലന്തുകള്‍. ഇങ്ങനെ പറയപ്പെടുന്നു. ക്രമമാണ് ദൈവത്തിന്റെ ആദ്യത്തെ നിയമം. വൈവിധ്യം രണ്ടാമത്തേതും. വൈവിധ്യങ്ങളുടെകൊളാഷാണ് സ്വര്‍ഗമെന്നു അര്‍ഥം.കളയും വിളയും ഒരുമിച്ചു വളരണമെന്ന് ക്രിസ്തുനിര്‍ബന്ധിക്കുന്നത്‌ അത് കൊണ്ടാണ്. നമുക്കു പ്രിയമുള്ളത് മാത്രം വളര്‍ന്നാല്‍ മണ്ണില്‍പിന്നെ എന്ത് കൌതുകങ്ങള്‍ ആണ് അവശേഷിക്കുക. കീര്‍ത്തനങ്ങള്‍ മാത്രമാണ്സംഗീതമെങ്കില്‍ നമ്മളൊക്കെ എന്ത് ചെയ്തേനെ? ചെമ്പൈ അല്ല , കള്ളുകുടിച്ച്‌ നിലാവത്ത് പാട്ടുപാടി പോകുന്ന പാപ്പിയാണ് പാട്ട് നല്ലതാണെന്ന് ഒരു പക്ഷെ, നിങ്ങളെ പഠിപ്പിച്ചത്‌ . സാധാരണക്കാരുടെ ഒരു താലന്ത് മതിപ്പുള്ള സംഗീതജ്ഞന്‍!
  • അനാരോഗ്യകരമായ താരതമ്യങ്ങള്‍ എത്ര ടോക്സിക് ആയി മാറുമെന്നു മറ്റൊരു സൂചന. അയാള്‍ക്ക്‌അഞ്ചു താലന്ത്, ഇയാള്‍ക്ക് രണ്ടു താലന്ത്, എനിക്ക് ഒന്നുമില്ലാത്തതാണ് ഭേദമെന്ന് തോന്നുന്നവിധത്തില്‍ വെറും ഒരൊന്ന്! കൈവെള്ളയില്‍ വെച്ചു തന്ന കണി നാണയത്തെ കാണാതെഅച്ഛന്‍ മറ്റുള്ളവര്‍ക്ക് എന്ത് കൈനീട്ടം കൊടുക്കുന്നുവെന്ന് ഇടം കണ്ണിട്ടു നോക്കുന്ന ചീത്ത പിള്ളേര്‍ നമ്മള്‍. മുതിര്‍ന്നു കഴിയുമ്പോള്‍ അപരന്റെ നേട്ടങ്ങളിലേക്ക് , അവന്റ് ദാമ്പത്യത്തിലേക്ക്‌ഒക്കെ നോക്കി നമ്മള്‍ നെടുവീര്‍പ്പിടുന്നു. അതിനിടയില്‍ കൈവെള്ളയിലെ പൊന്‍ നാണയത്തെകാണാതെ പോകുന്നു. ജീവിതകാലം മുഴുവന്‍ സ്ത്രീയെന്ന ഒരേ ഒരു ആകര്‍ഷണത്തില്‍ കുരുങ്ങിപോയ ഒരാള്‍ മരണ കിടക്കയില്‍ ഭാര്യയോടു കുമ്പസാരിച്ചു; ഒക്കെ കാക്കപ്പൊന്നായിരുന്നു - നീആയിരുന്നു തനി തങ്കം. പലര്‍ക്കും അങ്ങനൊന്ന് ഏറ്റു പറയാനുള്ള ഭാഗ്യം പോലും കിട്ടുന്നില്ല.
  • നിഷ്ക്രിയത്വം. ജീവിതം കൊണ്ടു നീ ഒന്നും ചെയ്യുന്നില്ല . ഒന്നും കണ്ടെത്തുന്നുമില്ല . താലന്ത് അയാള്‍കുഴിച്ചിടുകയാണ്. തിന്മ ചെയ്യാതിരിക്കുകയാണ് പ്രധാനമെന്ന മട്ടിലുള്ള നമ്മുടെ ധാര്‍മികവികാരങ്ങളെ ഒന്നു പോളിച്ചെഴുതെണ്ടേ ? ഉപേക്ഷയാല്‍ ചെയ്തു പോയ അപരാധങ്ങള്‍ക്കു മാപ്പുതരണമേ എന്ന് അനുതാപ പ്രാര്‍ത്ഥനകളില്‍ നാം ഏറ്റു ചൊല്ലുന്നുണ്ട്‌ . കള പറിച്ചു കളയുകമാത്രമല്ല , പകരം എന്ത് നട്ടു എന്നതാണ് ജീവിതത്തിന്റെ ഗതിയെ നിര്‍ണായകമായിസ്വാധീനിക്കാന്‍ പോകുന്ന ഒരു ചോദ്യം. വൃത്തിയാക്കിയ വീട് കുറെ കഴിഞ്ഞപ്പോള്‍ആദ്യത്തേതിനേക്കാള്‍ ഇരുട്ടിലായി എന്നൊരു കഥ പറയുന്നുണ്ട് ക്രിസ്തു - പുറപ്പെട്ടു പോയ ഒരാള്‍ഏഴ് അശുദ്ധ ആത്മാക്കളുമായി മടങ്ങി വന്നു എന്ന് സൂചന ഉപയോഗിച്ച്. വീട് ശൂന്യമായികിടന്നാല്‍ അതങ്ങനെയേ സംഭവിക്കൂ.അവിടെ ഒരു നിലവിളക്ക് കത്തിക്കുകയോ ഒരു ചന്ദനത്തിരി പുകയ്കുകയോ ചെയ്തിരുന്നില്ലല്ലോ നമ്മള്‍.സംഭവിച്ച അകൃത്യങ്ങളെ ഓര്‍ത്തല്ല, സംഭവിക്കാതെ പോയ സുകൃതങ്ങളെ ആധാരമാക്കി ആയിരിക്കും നിങ്ങളുടെ വിധി. അന്ന്അവന്റെ ഇടതു വശത്തു നില്‍ക്കുന്നവര്‍ അവനോടു ചോദിക്കും; ഞങ്ങള്‍ ആര്‍ക്കും എതിരായിഒന്നും ചെയ്തിട്ടില്ലല്ലോ? അതിരിക്കട്ടെ , ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തോ എന്ന്ചോദിച്ചു വിധിയാള്‍ അവരില്‍ നിന്നു മുഖം തിരിക്കും. അവന്റെ മുഖം തിരിഞ്ഞാല്‍ പിന്നെഇരുട്ടിനേക്കാള്‍ വലിയ ഇരുട്ട് നിന്നെ വിഴുങ്ങും. ഞാന്‍ എന്തായിരിക്കുന്നുവോ അത് നിന്റെസമ്മാനം - ഞാന്‍ എന്തായിത്തീരുന്നുവോ അത് നിനക്കുള്ള എന്റെ സമ്മാനം എന്നൊന്നും ഞാന്‍ഇനിയും കണ്ടെത്തിയിട്ടില്ല.
  • അപരന്റെ കുറവുകളെ കരുണയോടെ കാണാന്‍ കഴിയാതെ പോകുന്നു. രണ്ടു മക്കളില്‍ ഒരാള്‍നന്നായി സ്നേഹിക്കുന്നുവെന്നും അപരന്‍ തീരെ പോരെന്നും പരാതിപ്പെടുന്നു. ഒരാള്‍ നന്നായി പഠിക്കുന്നുവെന്നും മറ്റെയാള്‍ ഉഴപ്പുന്നു എന്നും പരാതിപ്പെടുന്നു. വിശ്വപ്രകൃതി ആദ്യത്തെ ആളുടെഉള്ളില്‍ സ്നേഹത്തിന്റെ അഞ്ചു താലന്ത് നിക്ഷേപിച്ചെന്നും രണ്ടാമത്തെ ആളില്‍ ഒരു താലന്തുംനല്‍കിയെന്ന് തെളിഞ്ഞു കിട്ടിയാല്‍ എന്തൊരു സ്വസ്ഥത ആയിരിക്കും അത് നിങ്ങള്‍ക്ക്സമ്മാനിക്കാന്‍ പോകുക. ഒരു കാര്യം ഉറപ്പുണ്ട്. ഒരു കരങ്ങളും ശൂന്യമല്ല. അളവുകളില്‍ ഭേദങ്ങള്‍ഉണ്ടെങ്കില്‍ പോലും അടിസ്ഥാന നന്മകളുടെ അംശങ്ങള്‍ എല്ലാവരുടെയും നെഞ്ചിലുംവീണിട്ടുണ്ട്. സ്നേഹവും സംഗീതവും കരുണയും ഉള്ളിലില്ലാത്ത ആരുമുണ്ടാവില്ല ഭൂമിയില്‍, എന്ന് പറയാന്‍ നമുക്കു ബലം കിട്ടുന്നതങ്ങനെയാണ്. വിതക്കാരന്റെ ഉപമയില്‍ നല്ല നിലത്തുവീണ വിത്തുകള്‍ പലമേനികളിലായാണ് ഫലം നല്‍കുന്നതെന്ന് ഓര്‍മ്മിക്കണം. ചിലത് നൂറുമേനി അറുപതു ഇരുപതു.... ഓരോ ഹൃദയത്തിന്റെയും വള ക്കൂറുകള്‍ വ്യത്യസ്തമായിരിക്കണം.
  • അവസാനമായി എന്തോരനാടരവാന് അയാളുടെ ഭാഷയില്‍ . വിതയ്കാത്തിടത്തു നിന്നുകൊയ്യുകയും വിതറാത്ത ഇടത്ത് നിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിന ഹൃദയനെന്നു അയാള്‍യജമാനനെ വിശേഷിപ്പിക്കുന്നു. അവനവനില്‍ തന്നെ വിശ്വാസവും സ്നേഹവും തോന്നാത്തഒരാള്‍, പുറം ലോകത്തോട്‌ സൌമ്യമായി വ്യാപരിക്കെണ്ടതില്ലല്ലോ. അയാള്‍ക്ക്‌ തന്റെപരിസരത്തോട് കലഹിക്കാതെ തരമില്ല. തനിക്കായി വച്ച് നീട്ടുന്ന നന്മകളോട് സന്ദെഹിആകാതെയും കഴിയില്ല. ഭൂമിയിലെ എല്ലാ സുക്രുതങ്ങള്‍ക്ക് പിന്നിലും ഒരു ചൂണ്ടകൊളുത്തുണ്ടാകുമെന്നു കരുതുന്ന ദോഷൈക ദൃക്കാന് അയാള്‍ . വണ്ണ്‍ വേ മുറിച്ചുകടക്കുമ്പോള്‍ എതിര്‍ വശത്ത് നിന്നും വണ്ടി വരും എന്ന് നോക്കി അതെ വശത്ത് നിന്നു തന്നെവണ്ടി ഇടിച്ചു മരിച്ചു പോകുന്നവര്‍! ജീവിച്ചിരിക്കുമ്പോള്‍ പോലും പുറത്തെ അന്ധകാരത്തിലേക്ക്എറിയപ്പെട്ടവര്‍ ആണവര്‍. അവിടെ വിലാപവും പല്ലുകടിയുമുണ്ടാകും. ഖേദത്തിനുംക്ഷോഭത്തിനും നിരന്തരം കപ്പം കൊടുത്തു ഇങ്ങനെ അവസാനത്തോളം. സ്വന്തം താലന്തുകള്‍വര്‍ധിപ്പിച്ചവരോട് യജമാനന്‍ ആവര്‍ത്തിച്ചു പറയുന്നതു, എന്റെ സന്തോഷത്തിലേക്ക്പ്രവേശിക്കുക എന്നതാനെന്നോര്‍മിക്കുമ്പോള്‍ ആണ് അതിന്റെ കാഠിന്യം വര്‍ധിക്കുക. സ്വന്തംതാലന്തുകള്‍ തിരിച്ചരിഞ്ഞവന് ഒരു ചെറു പുഞ്ചിരിയുടെ അഭിഷേകം ഉണ്ടാകും എന്നും... പുഞ്ചിരി ചുണ്ടില്‍ വിരിയുന്നതൊന്നുമല്ല, അഗാധങ്ങളില്‍ നിന്നെങ്ങോ സംഭവിക്കേണ്ടതാണ്.

ഉള്ളവന് വീണ്ടും നല്‍കപ്പെടും. ഇല്ലാത്തവനില്‍ നിന്നു ഉള്ളത് പോലും എടുക്കപ്പെടും എന്ന് പറഞ്ഞാണ് രൂപകഥ അവസാനിക്കുന്നത് . നെറ്റി ചുളിക്കേണ്ട, ഓര്‍ത്താല്‍ അതേറ്റവും സരളമായ പ്രകൃതിനിയമമല്ലേ. ... ഒരു കാര്യം സൂചിപ്പിക്കാന്‍ വിട്ടു പോയി, താലന്ത് ഇന്നൊരു നാണയ രൂപമായിപരിഗണിക്കാം എങ്കിലും അതിന്റെ ചരിത്ര പശ്ചാത്തലത്തില്‍ അതൊരു അളവ് തൂക്കമാണ് - കട്ടി എന്ന്‍വിളിക്കാം.... മിക്കവാറും വെള്ളിയാണ് ലോഹം.

Monday, October 5, 2009

വാതില്‍



:: t_m_n tPmkv I¸q¨n³ ::
]pd¯n{Xbpw aaXIÄ apgph³ BSbm`cW§fpw AWnªv ssIsIm«n hnfn¨n«pw \n§fpsS DÁhÀ F´psImWvSv hoSv hn«nd§nt]mIp¶nÃ. F´psImWvSv \n§fpsS Iuamc¡mc\mb aI³ aZy]n¡p¶nÃ.
s]¬Ip«n {]Wb¯nsâ amb]¦mfnsb NpÁn]nSn¨v ]pecntbmfw \r¯w Nhn«p¶nÃ. ]pdt¯¡v t]mIm³ DbÀ¯nb]mZ§Ä Hcp \nehnfntbmsS Xmgv¯n AhÀ DÅnte¡v HmSnt¸mbsX´psImWvSv. cWvSv t]À¡nSbnÂ
kw`hn¨XXmWv. icnbmb cWvSp t]À sXÁmb Hcp Ime¯n IWvSpap«pIsb¶p ]dbp¶Xpt]mse. Btcm Nnesc IpdpsI IS¡m\pÅ sshapJyw sImWvSv AhÀ A§s\ \n¶p t]mbXmWv. A§s\ Xs¶bmbncpt¶m AXv thWvSnbncp¶sX¶v ]dbm\pÅ ss[cysam¶panÃ. ssZhta Cu hmXn¸SnIÄ F´psImWvSmWv \o DWvSm¡nbncn¡p¶Xv. XSn¯c§Ä sImWvSà F¶phcptam. \n§fpsS kvt\lw Hcp IS¼bmbn
IpdpsI InS¡pt¼mÄ BÀ¡mWv ]pd¯v IS¡m\mhpI?

AsXmcp sl{_mb ioe¯nsâ HmÀ½s¸Sp¯Â IqSnbmWv. \mtSmSn CSb·mÀ X§fpsS BSpIfpambn bm{XbnemWv. cm{Xnbn Ahsb GsX¦nepw Kplbnte¡v B\bn¡p¶p. KplmapJw AS¡pI
km²yaÃ. AXpsImWvSv CSb³ KplmapJ¯v IpdpsI InS¡p¶p. HcmSn\v ]pd¯v IS¡Wsa¦n Abmfp
sS s\©n Nhn«msX XcanÃ. Hcp IÅt\m Ipdp\cnt¡m AI¯phcWsa¦nepw AbmÄ AdnbmsX
XcanÃ.

AXpsImWvSmWv Ah³ BSpIfpsS hmXnemWv Xms\¶p ]dªt¸mÄ Ahsâ tIÄhn¡mcpsS angnIÄ kPe§fmbXv. hoSv hn«p t]mbhscms¡ Ahs\ IpdpsI IS¶hcmWv. H¸w AsXmcp Akm[mcWamb
kwc£W¯nsâ HmÀ½s¸Sp¯Â IqSnbmWv. AlnXamb Fs´¦nepw \n§fpsS PohnX¯nte¡v
{]thin¡pt¼mÄ Ah³ AdnbmXncn¡p¶nÃsb¶p Dd¸v.

hmXn F´p lrZyamb kqN\bmWv. Xpd¶n« hmXn IWs¡ at\mlcamb F{X Zriy§fp­v `qan
bnÂ. sIm«nbSbv¡s¸« hmXnÂt]mse `mcs¸Sp¯m\pw asÁ´pWvSv. {^m³kokns\ B[mcam¡n IWvS
Hcp Ne¨n{Xw HmÀ½n¡p¶p. aªphogp¶ sXcphneqsS HcndtXSn {^m³kokpw entbmbpw AebpIbmWv. AhÀ¡p ap¼nembn AXnthK¯n Btcm hen¨Sbv¡p¶ hmXnepIÄ. lrZbsa¶ hymkw Ipdª
InWdnte¡v Btcm A½n¡Ãv FSp¯nSp¶Xpt]mse. aebmfn Ahsâ hmXnepIÄ AS¨nSm³ XpS§nbn«v A[nIw Imeambn«nÃsb¶p IqSn HmÀ½n¡Ww. AXp sNdnb hyXymkaÃ. Hc]ISkqN\bmW vþ \mKcnIXsb¶ tcmKmXpcXbpsS! AI¯p \ndªp \nev¡p¶ kzmÀ°X asÁmcmsf `b¡p¶p. Xpd¶n« `h
\§Ä tZhmeb§fmWv. AS¨n« `h\§fn ssZhw hkn¡p¶nà F¶ Pn{_msâ hcnIÄ tNÀ¯p hmbn¡Ww. hncn¨ Ic§Ä t]mse Xpd¶ hmXnepIÄ.

BcmWo hmXn Xpd¶n«p \nev¡p¶sX¶p IqSn t\m¡Ww. AbmÄs¡Xnsc sIm«nbSbv¡s¸« hm
XnepIfpsS IWs¡Sp¡mXncn¡bmWv `wKn. k{X§Ä Xpd¶nà F¶ kqN\bn \n¶mcw`n¨v ]pkvXIw
Ahkm\n¡pt¼mÄ AS¨n« hmXnen\p ]pd¯p \nev¡p¶bmÄ F¶ shfn]mSv hntijWw hsc \ofp¶p
AXv. ]Wn¡mÀ Dt]£n¨p Ifª IÃv F¶mWbmÄ Xs¶Xs¶ hntijn¸n¡p¶Xv. F¶n«pw, Abmft¸mgpw kzmKXw t]mse, hmXnembn. Ibv¸\p`h§fneqsS IS¶pt]mbXp sImWvSp am{Xw \n§fpsS \ne
]mSpIÄ¡v NhÀ¸p­mIWsa¶nÃ. ]cpt¡Án«pw {]Wbn¡p¶hÀ. shdpsXbà Ch³ sshcp²y§fpsS
ASbmfambn amdpsa¶v inatbm³ {]hNn¨Xv.

X¨\mbXp sImWvSmhWw {InkvXphn\v hmXnepItfmSv C{Xbpw {]nbw. tbml¶m³ Hcp I¸Wn
¡mc\msW¶v tXm¶p¶p. AbmÄ sI«nbS¨nSs¯ms¡ {InkvXp \ndsb PmeI§fpw InfnhmXnepIfpw
XoÀ¯p. A§s\ BXvaobXbnte¡v Cfshbnepw, agbpw, Xp¼nIfpw ]d¶ph¶p. hnip² \Kcw {InkvXphnsâ Xs¶ {]XoIamsW¦n B shfn]mSv ZÀi\¯nsâ A\nXcamb emhWyw [ym\n¡Ww. hnip
² \Kcnbnte¡v \menS§fn \n¶p hmXnepIÄ...

BbpÊnse \mep ZiIfpsS kqN\bmhWaXv. NneÀ _mey¯nsâ \njvIf¦XbnÂ, NneÀ buh\
¯nsâ Ae¨nenÂ, aÁp NneÀ a²yhbÊnsâ hoWvSphnNmc§fnÂ, Asæn htbm[nIXbpsS PvRmt\mZb§fnsems¡bmbn Ah\nte¡v {]thin¡p¶p. Fsâ PohnX¯nsâ GXp ImeL«¯nepw F\n¡h\nte¡v {]thin¡mhp¶tXbpÅq. {InkvXp F\n¡mbn kZm Xpd¶n« hmXnÂ! H¶mw aWn¡qdnÂ
{]thin¨mepw t]m¡pshbn hoW ]Xns\m¶mw aWn¡qdn h¶mepw \n§sf Im¯v Htc B´cnI{]`bpsS Z\md Ah³ IcpXnsh¨n«pWvSv.

HcmÄ hmXnemsW¶v ]dbpt¼mÄ apg§p¶ [z\nIsfs¶ms¡bmWv. AIt¯¡v {]thin¡m\mWv
hmXnÂ. kz´w DÅnte¡v Hcn©p {]thin¸n¡phm³ t{]cn¸n¡p¶ Bcnepw F´nepw B hmXnensâ
km¶n²yap­v. Zm,k¨nZm\µsâ Hcp IhnX tIÄ¡pIbmbncp¶p. 'ad¶p hbv¡p¶ hkvXp¡Ä' F¶
t]cnÂ. \½Ä ad¶pshbv¡p¶Xpt]mse ssZhhpw Cu `qanbn Nnesc ad¶phbv¡p¶p. HmÀ½n¡pt¼mÄ Ahsc XncnsIsbSp¡p¶psh¶À°¯nÂ! F{X s]s«¶mWv \½Ä \nÈ_vZcmbXv, kz´w B´cnI temIt¯¡v {]thin¡phm³ \n§sf klmbn¡m¯hscms¡ sshImsX \n§sf aSp¸n¨p XpS§pw. Hcp {]Wbw \ne\n¡Wsa¦n t]mepw saÃsaà Cu B´cnIXbnte¡v {]thin¡msX XcanÃ. UnPnÁ IymadbpsS sa½dnt]mse Hcp {]Wb¯nsâ kvarXnbn F{Xam{Xw Nn{X§Ä DWvSmhpw.
F¶meXnteÁw angnhpÅXv AhÀ angn]q«nbncn¡p¶XmWv. hnP\Xbnte¡v IqSnsImWvSp t]mbn, \n\¡v
Ifªpt]mb ap´ncnt¯m¸pIÄ Rm³ \n\¡p XncnsI Xcpsa¶ ss__nÄ hN\¯nsâ emhWyw
Iq«n hmbn¡pI.

hmXnen\v km²yXIfpambn _Ôs¸s«mcp \ne\nev¸p­v. Fsâ hmXneSªp Fs¶mcmÄ ]dbpt¼mÄ Fsâ km²yXIÄ¡v Btcm XgpXn«p Fs¶mcp kqN\bpWvStÃm. HcmÄ hmXnemsW¶v ]dbpt¼mÄ AbmÄ \½psS A\´ km²yXbnte¡v Hcp hgn¸eIbmIp¶p F¶p kmcw. ssdtÁgvkv t_vfm¡v t]mse s]s«s¶mcp Znhkw PohnX¯nsâ Hgp¡v \nev¡p¶p. F´p sN¿Wsa¶dnbmsX Ipgªp
\nev¡pt¼mÄ H¶pw Ahkm\t¯Xà F¶bmÄ kuayambn HmÀ½n¸n¡p¶p. Hcp hmXneSbpt¼mÄ
GgphmXn Xpd¡p¶psh¶v, Hcp IWvTw CSdpt¼mÄ Bbncw IWvT§Ä kcnKa ]mSp¶psWvS¶pw.
keqWn £ucw sN¿p¶Xn\p ap¼mbn AbmfpsS apJ¯v tkm¸v ]X¸n¨psImWvSncp¶ \ot{Km s]¬
Ip«ntbmSv AbmÄ tNmZn¨p: \o \r¯w ]Tn¨n«ptWvSm? AhÄ ]dªp: CÃ, ]Tn¡Ww, \nsâ Ne\§Ä
¡v IrXyamb Xmfhpw {]kmZhpapWvSv'. BÀs¡ms¡tbm tkm¸v ]X¸n¨v XotcWvS AhfpsS PohnXs¯
B sNdnb hm¡v hgnamÁnhnSpI Xs¶ sNbvXp. AhÄ ]n¶oSv temIamZcn¡p¶ A`nt\{Xnbmbn. PohntXmÀÖ¯n\v XzcIambn amdp¶ kIecpw ssZh¯nsâ hmXnepIÄ Xs¶.

hmXn Xpd¡pIsb¶m A`bamhpIsb¶pw IcpXmhp¶XmWv. HcmÄ HcnSw Xcp¶p, AhnsS \n
§Ä¡v Bscbpw `banÃ. \n§fpsS Ipcp¶p {]mW\v Iq«mbn amdp¶ Nne a\pjyÀ. ]gb Ime bp²ioe§fnse¶t¸mse Btcm HcmÄ \n§sf h[n¡m\mbn ]n´pScpt¼mÄ sN¿mhp¶ GIImcyw Hcp t£{XI
hmS¯neqsS _eninebpsS Nmscsb¯n AXns\ sI«n¸nSn¨v InS¡pIbmWv. ]ns¶ \n§sf l\n¡m³ `qanbnsemcmÄ¡pw AhImianÃ. Ahkm\s¯ A`bw B almssNX\yw Xs¶. AXpt]mse
Nne a\pjytcmSv tNÀ¶v \nev¡pt¼mÄ PohnX¯nsâ \nÀ`bXz§sf hos­Sp¡phm³ F\n¡mhp¶p.
Ahcpw Fsâ hmXn Xs¶. AhcXv sN¿p¶Xv Icp¯psImtWvSm \mWbw sImtWvSm Aà þ \nÀ½e
kvt\l¯nsâ aqe[\w sImWvSv...

Xm³ hmXnemsW¶v {InkvXp ]dbpt¼mÄ AXv H¶mwXcw anÌnknkw Xs¶bmWv. Hcp ag¯pÅn
XSmI¯n hoWp adbp¶Xpt]msebmWXv. FÃmw GIamIp¶p. hmXneneqsS {]thin¡p¶ \nanjw
apX \n§fnÃmsXbmhp¶p. \Kc¯nc¡neqsS HcmÄ Hcp sNdptZhmeb¯n {]thin¡p¶Xp t]msebmWv. AbmsfhnsSt¸mbn. A{Xbpw Xm\nÃm¯Xp sImWvSmWv? ]utemkns\¡Ws¡mcmÄ Rm\Ã
F¶n {InkvXphmWv Pohn¡p¶sX¶v hnfn¨p ]dbp¶Xv. AXn\p tijamWv \n§Ä Ah\v ]Ic¡mc\mhp¶Xv. s{Sbn³ h¶ t\c¯v Hcp ¹mÁvt^man kw`hn¨Xp t]mse. AÔ\mb Ifn¸m« hn¸\¡mcsâ s]m¡Ws¯ Xnc¡n Btcm X«nhogv¯n. NnXdn hogp¶ Ifn¸m«§fpsS H¨bbmÄ tIÄ¡p¶pWvSv. s{Sbn³ IS¶pt]mbn. BÄs]cpamÁw XoscbnÃm¯ B ¹mÁvt^man Btcm HcmÄ Ifn¸m«§Ä
tiJcn¨v AbmfpsS X«¯n hbv¡p¶XbmÄ {i²n¨p. Ahkm\s¯ Ifn¸m«w A§s\ sh¨t¸mÄ
B ssIIfn apdps¡ ]nSn¨bmÄ hnXp¼n kÀ, \n§Ä {InkvXphmtWm? B s{Sbn³ hn«pt]mIs«sb¶v \nivNbn¨ \n§Ä...?

Ft¸mgpw cWvSnS§Ä¡nSbnemWv hmXnÂ. A½ho«n HgnhpImew sNehgn¡ms\¯nb Ipªp§
sft¸mse `qanbpsS {]nbs¸« hncp¶pImc\mbncp¶p Ah³. AXpsImWvSv Xs¶ \½Ä ]mÀ¡p¶ temI¯nepw, ]mÀt¡WvS temI¯n\pw at²y AbmÄ hmXnemIp¶p (Between your terestial and celestial plane) BImi¯v \n¶v hoW a¶ Bbncp¶nà Ah³. A\´Xbn \ns¶¯nb Poh\pÅ A¸w. Abmsf
`£n¨hscms¡ Pohn¡psas¶mcp hmKvZm\apWvSv. FhnsStbm BImihpw `qanbpw X½n kÔn¡p¶pWvSv. ]gb \nba¯n IpªmSnsâ càap{Z t]dp¶ hmXn¸Snsb hn«n«v kwlmc ZqX·mÀ AI¶pt]mbn.
Ahsâ hnceSbmfw s\Ánbn ]Xnªn«pÅ PohnX§sfbpw sXmSm³ acWw `b¡p¶pWvSv.

Hcp Kpcphnte¡v {]thin¡p¶hÀ¡v F´p kw`hn¡p¶psh¶v {InkvXp kw{Kln¡p¶ coXn t\m¡pI. AhÀ AIt¯¡v {]thin¨v ]pdt¯¡v t]mbn X§fpsS ta¨n¸pd§Ä IsWvS¯p¶p. AKm[amb GsXmcp kvt\lm\p`h¯nepw kw`hn¡p¶XXmWv. AXnte¡v {]thin¡p¶Xnt\¡mÄ ap¼v `qan
apgph³ Hcp aW¡mSv t]mse Xcnipw, Dujchpambncp¶p. F¶m AXn\ptijw `qan apgph³ ]¨¸mWv, I®ps]m«p¶ No¯hnfn¡p¶ B hr²sâ aq¡¯v ]nSn¨v IpkrXnIm«m³ t]mepw \n§Ä¡t¸mÄ
tXm¶p¶p. Ifªpt]mb ]p©ncn XncnsI hcp¶p. ad¶p t]mb ]m«pw. lm F¶pw FhnsSbpw ]¨bpsS
DÂkh§Ä Pohn¡pIsb{X at\mlcamWtÃm... hmXneSªhcpsS PohnXamWv Ic¨nepw, ]ÃpISnbpw
sImWvSv tcJs¸Spt¯­n hcp¶Xv.

kzbw hmXnemhpI, N§mXn. HcmÄs¡Xnscbpw H¶pw sIm«nbSbv¡mXncn¡pI. ]pd¯v \nev¡p¶Xv Nnet¸mÄ {InkvXphmsW¦ntem? CXm Rm³, ]pd¯v Bsc¦nepw hmXn Xpd¶m Rm³ AI¯p
Ibdn Aht\msSm¯v A¯mgw `£n¡pw (shfn¸mSv).